Light mode
Dark mode
അഞ്ച് ഇടപാടുകളെ കുറിച്ചാണ് വിജിലൻസ് അന്വേഷണം നടത്തുന്നത്
അഴീക്കോട് ഹയർസെക്കൻഡറി സ്കൂളിൽ പ്ലസ് ടു ബാച്ച് അനുവദിക്കാൻ 25 ലക്ഷം രൂപ കോഴ വാങ്ങിയെന്നായിരുന്നു ഷാജിക്കെതിരായ കേസ്
കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയിലാണ് പ്രാക്ടീസ് നടത്തിയത്
റിസോർട്ട് നിർമാണവുമായി ബന്ധപ്പെട്ട് ലഭിച്ച പരാതികളിലാണ് പ്രാഥമിക പരിശോധന നടത്തിയത്.
വിജിലൻസാണ് ഇയാളെ പിടികൂടിയത്.
വിജിലൻസ് കണ്ടെത്തിയ വിഷയങ്ങളിൽ തുടർനടപടികൾക്ക് നിർദേശം നൽകിയെന്നും പിണറായി വിജയൻ വ്യക്തമാക്കി
പണത്തിന്റെ പങ്കുവെക്കൽ കണ്ടെത്തേണ്ടതുണ്ടെന്ന് എഡിജിപി മനോജ് എബ്രഹാം
'കൊല്ലം പുനലൂരിൽ ഒരു ഡോക്ടർ നൽകിയത് 1500 മെഡിക്കൽ സർട്ടിഫിക്കറ്റുകൾ'
കേരളത്തിൽ കൃഷി ചെയ്യുന്ന അരി മറ്റു സംസ്ഥാനങ്ങളിലേക്ക് മറിച്ച് വിൽക്കുന്നതായും കണ്ടെത്തി
വിദ്യാർഥികളിൽ നിന്ന് നേരിട്ട് ലഭിക്കുന്ന പരാതികൾ അന്വേഷിക്കാനും നടപടികൾ ശുപാർശ ചെയ്യാനും വിജിലൻസിന് അധികാരമുണ്ടാകും
റിസോർട്ട് നിർമാണത്തിന് ആന്തൂർ നഗരസഭ അനുമതി നൽകിയോയെന്നാണ് വിജിലൻസ് പരിശോധിക്കുന്നത്
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിമാരില്‍ ഒരാളായ ജോബിന് ജേക്കബാണ് ഇപ്പോള്‍ പരാതി നല്‍കിയിരിക്കുന്നത്
ജനുവരി 18-നകം റിപ്പോർട്ട് നൽകാനാണ് നിർദേശം. എറണാകുളം സ്പെഷ്യൽ സെൽ ഡി.വൈ.എസ്.പിക്കാണ് അന്വഷണ ചുമതല.
നേരത്തെ ക്രൈംബ്രാഞ്ചും ഇരുവരുടെയും മൊഴിയെടുത്തിരുന്നു
ഫാമിലി റിലേഷൻ സർട്ടിഫിക്കറ്റ് നൽകുന്നതിനായി കൈക്കൂലി വാങ്ങുന്നതിനിടയിലാണ് അറസ്റ്റ്
148 റോഡുകളിലാണ് പരിശോധന നടത്തിയത്.
കഴിഞ്ഞ വർഷം നവംബറിൽ വിജിലൻസ് നടത്തിയ റെയ്ഡിലാണ് ഷാജിയുടെ കണ്ണൂരിലെ വീട്ടിൽനിന്ന് 50 ലക്ഷം രൂപ കണ്ടെടുത്തത്.
നാഷണൽ ഹൈവേയിൽ അപകടത്തിൽ ആളുകൾ മരിക്കുന്നത് സംബന്ധിച്ച് കേസ് പരിഗണിക്കവേയാണ് ഹൈക്കോടതി നിർദേശം
'ഓപ്പറേഷൻ സരൾ റാസ്ത' എന്ന പേരില്‍ പിഡബ്ല്യുഡി റോഡുകളിലാണ് വിജിലൻസ് പരിശോധന നടത്തിയത്.