Light mode
Dark mode
പാറ നീക്കം വന്‍ ചെലവായതിനാല്‍ ട്രക്കുടമകള്‍ സര്‍വ്വീസ് നിര്‍ത്തിവെച്ചിരിക്കുകയാണ്
സഹകരണബാങ്കുകളിൽ നിന്നും വായ്പയെടുക്കാനായുരുന്നു ആദ്യ തീരുമാനം. ഇത് വൈകിയതോടെയാണ് തുറമുഖവകുപ്പ് കെ.എഫ്.സിയെ സമീപിച്ചത്
സര്‍ക്കാര്‍ തുക നല്‍കിയില്ലെങ്കില്‍ നിര്‍മാണ വേഗതയെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസം അദാനി ഗ്രൂപ്പ് തുറമുഖ സെക്രട്ടറിക്ക് കത്തയച്ചിരുന്നു.
'തുക കൈമാറിയില്ലെങ്കിൽ വിഴിഞ്ഞം തുറമുഖ നിർമാണത്തെ ബാധിക്കും'
വിഴിഞ്ഞം പദ്ധതിയുമായി ബന്ധപ്പെട്ട് അദാനിയുമായുണ്ടാക്കിയ കരാർ പ്രകാരമാണിത്.
ഒക്ടോബറില്‍ പരീക്ഷണാടിസ്ഥാനത്തിലാണ് ആദ്യ കപ്പലെത്തിക്കാന്‍ ശ്രമിക്കുന്നത്
നിർമാണം തുടങ്ങിയത് മുതലുള്ള തീരശോഷണത്തിന്റെ വ്യാപ്തി പ്രധാന വിഷയമായി പരിഗണിക്കണം. ആവശ്യഘട്ടങ്ങളിൽ പദ്ധതിയുടെ ആഘാതം നേരിടുന്നവരുമായി കൂടിയാലോചനകൾ നടത്തണമെന്നും നിർദേശമുണ്ട്
ഗവർണറും സർക്കാറും തമ്മിലുള്ള തർക്കം, കെ റെയിലിനും വിഴിഞ്ഞം പദ്ധതിക്കുമെതിരായ ജനകീയ പ്രക്ഷോഭം, നരബലിയുടെ നടുക്കുന്ന വാർത്ത...കഴിഞ്ഞ ഒരു വർഷത്തെ കേരളത്തിലെ പ്രധാന സംഭവങ്ങൾ
പുലിമുട്ട് നിർമ്മാണത്തിനായി പ്രതിദിനം മുപ്പതിനായിരം ടൺ കല്ലിടും
കേന്ദ്ര സേനയെ വിളിക്കാനുള്ള സമ്മതം കൂടി വന്നതോടയാണ് നിബന്ധനകൾ അംഗീകരിച്ചു സമരം തീർക്കാൻ സമരസമിതി നിർബന്ധിതരായത്
സമരം തീർന്ന പശ്ചാത്തലത്തിൽ കേന്ദ്രസേന വേണ്ടെന്ന് സർക്കാർ അറിയിക്കും
ഒത്തുതീർപ്പ് വ്യവസ്ഥകൾ നാളെ മുഖ്യമന്ത്രി നിയമസഭയിൽ വായിക്കും.
കാറ്റും വെളിച്ചവും കടക്കാത്ത സിമന്റ് ഗോഡൗണിലാണ് ആ പാവങ്ങൾ ജീവിക്കുന്നത്. അതാണ് പ്രധാന പ്രശ്നം. അതായത് പുനരധിവാസം.
ഇന്ന് വൈകിട്ട് അഞ്ച് മണിക്കാണ് ചർച്ച
ഉച്ചക്ക് ഒരു മണി മുതൽ രണ്ടുമണിക്കൂറാണ് അടിയന്തര പ്രമേയത്തിന്മേൽ ചർച്ച നടക്കുക
ഡിസംബർ 7.8,9 തീയതികളിലാണ് ജാഥ
"സമരക്കാരെ നിശബ്ദമാക്കാനുള്ള സർക്കാർ ശ്രമമാണ് നടക്കുന്നത്, സമരവുമായി മുന്നേറാനാണ് തീരുമാനം"
മന്ത്രി അബ്ദുറഹ്മാന്റെ പേരിൽ തന്നെ ഒരു തീവ്രവാദിയുണ്ട് എന്നായിരുന്നു വിഴിഞ്ഞം സമരസമിതി കൺവീനറായ ഫാദർ തിയോഡോഷ്യസ് ഡിക്രൂസ് ഇന്നലെ പറഞ്ഞത്.
''സമരം ചെയ്യുന്നവരെ മതതീവ്രവാദികളെന്നും വികസന വിരോധികളെന്നും മുദ്രകുത്തുന്നത് ശരിയല്ല. ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പിനും സഹായമെത്രാനുമെതിരെ കേസെടുത്ത നടപടി അപലപനീയമാണ്''
ഭൂരിഭാഗം ആളുകളും തുറമുഖത്തിന് അനുകൂലമാണ്. കേരളത്തിന് വലിയ നേട്ടമുണ്ടാക്കുന്ന പദ്ധതിയാണ് വിഴിഞ്ഞം തുറമുഖമെന്നും എളമരം കരീം പറഞ്ഞു.