Light mode
Dark mode
ബേപ്പൂർ, അഴീക്കൽ തുറമുഖങ്ങൾക്കും വരും ദിവസങ്ങളിൽ ഈ അംഗീകാരം ലഭിക്കും
സ്വന്തമായി ഒരു പദ്ധതി ആവിഷ്കരിക്കാനോ, നടപ്പാക്കാനോ പിണറായി സര്‍ക്കാരിനു സാധിച്ചില്ലെന്നും കെ.സുധാകരന് പറഞ്ഞു
ഉമ്മൻചാണ്ടിയുടെ ചിത്രത്തിൽ പുഷ്പാർച്ചന നടത്തിയ ശേഷമാണ് വി.ഡി സതീശനും ശശി തരൂർ എംപിയും ചടങ്ങിനെത്തിയത്.
ചൈനീസ് ചരക്ക് കപ്പലായ ഷെന്‍ഹുവ 15നെയാണ് സര്‍വസന്നാഹവുമായി കേരള സര്‍ക്കാര്‍ വരവേറ്റത്
ഇടതുപക്ഷം നിലപാടിൽ ഉറച്ചുനിന്നതിനാലാണ് പദ്ധതി യാഥാർഥ്യമായതെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു.
ഇന്ന് ഔദ്യോഗിക സ്വീകരണത്തോടനുബന്ധിച്ച മൂറിങിനും നേതൃത്വം വഹിക്കുന്നത് മനോജും സംഘവുമാണ്.
ലത്തീന്‍ സഭാ നേതൃത്വം ചടങ്ങില്‍ പങ്കെടുക്കില്ലെങ്കിലും വിഴിഞ്ഞം ഇടവക പങ്കെടുക്കും.
യൂത്ത് കോൺഗ്രസ് പ്രവർത്തകർ തുറമുഖ കവാടത്തിന് മുന്നിൽ 'ഉമ്മൻചാണ്ടി ഇൻറർനാഷണൽ സി പോർട്ടെ'ന്ന് പ്രതീകാത്മകമായി പേര് നൽകി
പദ്ധതിയുടെ ഭാഗമായി മത്സ്യത്തൊഴിലാളികളുടെ പുനരധിവാസത്തിനായി ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിൽ രൂപം നൽകിയ പാക്കേജും പിണറായി സർക്കാർ അട്ടിമറിച്ചു
വിഴിഞ്ഞം തുറമുഖത്തിൻ്റെ ക്രെഡിറ്റ് തങ്ങൾക്കാണെന്ന് സ്ഥാപിക്കാനാണ് ഇരു പക്ഷത്തിൻ്റെയും ശ്രമം
രൂപതയിലെ വൈദികരും മത്സ്യത്തൊഴിലാളികളും ഉന്നയിച്ച കാര്യങ്ങൾ സർക്കാർ അംഗീകരിച്ച പശ്ചാത്തലത്തിലാണ് ഇടവക പങ്കെടുക്കുന്നത്.
പദ്ധതിയുടെ ക്രെഡിറ്റെടുക്കാൻ വരുന്നവർ പദ്ധതി നിർത്തിവെക്കാൻ വേണ്ടി പലതവണ ശ്രമിച്ചിട്ടുണ്ടെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന് ആരോപിച്ചു.
വിഴിഞ്ഞം തുറമുഖത്തിന് തുരങ്കം വെച്ചവരാണ് പിണറായിയും സി.പി.എമ്മും എന്നും ചെന്നിത്തല പറഞ്ഞു
രണ്ട് ക്രെയിനുകള്‍ വരുന്നത് ഇത്ര കൊട്ടിഘോഷിക്കേണ്ട കാര്യമില്ലെന്നും ഫാദർ യൂജിൻ പെരേര പറഞ്ഞു
പ്രതിവർഷം 10 ലക്ഷം കണ്ടയ്നർ കൈകാര്യം ചെയ്യാൻ തുറമുഖത്തിന് കഴിയുമെന്ന് മുഖ്യമന്ത്രി പറഞ്ഞു
തുറമുഖത്തിനാവശ്യമായ മൂന്ന് ക്രെയിനുകളുമായിട്ടാണ് കപ്പലെത്തുന്നത്.
ആഗസ്റ്റ് 31ന് ചൈനയിൽ നിന്ന് പുറപ്പെട്ട ഷെൻഹുവ- 15 എന്ന ചരക്കു കപ്പലാണ് വിഴിഞ്ഞത്തേക്ക് എത്തുന്നത്.
കടലിൽ ചെറിയ പ്രതിസന്ധികളുണ്ടായി. അതിനാൽ കപ്പലിന്റെ വേഗത കുറയ്ക്കേണ്ടി വന്നു.
അടുത്ത മാസം നാലിനാണ് വിഴിഞ്ഞത്ത് ആദ്യ കപ്പലെത്തുന്നത്
പുലർച്ച തന്നെ കപ്പൽ എത്തിയെങ്കിലും ക്രെയിനും വടവും എത്താൻ വൈകി. ഇതോടെ പരീക്ഷണത്തിന് കാലതാമസമുണ്ടായി