Light mode
Dark mode
ആഗസ്റ്റ് 31ന് ചൈനയിൽ നിന്ന് പുറപ്പെട്ട ഷെൻഹുവ- 15 എന്ന ചരക്കു കപ്പലാണ് വിഴിഞ്ഞത്തേക്ക് എത്തുന്നത്.
കടലിൽ ചെറിയ പ്രതിസന്ധികളുണ്ടായി. അതിനാൽ കപ്പലിന്റെ വേഗത കുറയ്ക്കേണ്ടി വന്നു.
അടുത്ത മാസം നാലിനാണ് വിഴിഞ്ഞത്ത് ആദ്യ കപ്പലെത്തുന്നത്
പുലർച്ച തന്നെ കപ്പൽ എത്തിയെങ്കിലും ക്രെയിനും വടവും എത്താൻ വൈകി. ഇതോടെ പരീക്ഷണത്തിന് കാലതാമസമുണ്ടായി
പാറ നീക്കം വന്‍ ചെലവായതിനാല്‍ ട്രക്കുടമകള്‍ സര്‍വ്വീസ് നിര്‍ത്തിവെച്ചിരിക്കുകയാണ്
സഹകരണബാങ്കുകളിൽ നിന്നും വായ്പയെടുക്കാനായുരുന്നു ആദ്യ തീരുമാനം. ഇത് വൈകിയതോടെയാണ് തുറമുഖവകുപ്പ് കെ.എഫ്.സിയെ സമീപിച്ചത്
സര്‍ക്കാര്‍ തുക നല്‍കിയില്ലെങ്കില്‍ നിര്‍മാണ വേഗതയെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസം അദാനി ഗ്രൂപ്പ് തുറമുഖ സെക്രട്ടറിക്ക് കത്തയച്ചിരുന്നു.
'തുക കൈമാറിയില്ലെങ്കിൽ വിഴിഞ്ഞം തുറമുഖ നിർമാണത്തെ ബാധിക്കും'
വിഴിഞ്ഞം പദ്ധതിയുമായി ബന്ധപ്പെട്ട് അദാനിയുമായുണ്ടാക്കിയ കരാർ പ്രകാരമാണിത്.
ഒക്ടോബറില്‍ പരീക്ഷണാടിസ്ഥാനത്തിലാണ് ആദ്യ കപ്പലെത്തിക്കാന്‍ ശ്രമിക്കുന്നത്
നിർമാണം തുടങ്ങിയത് മുതലുള്ള തീരശോഷണത്തിന്റെ വ്യാപ്തി പ്രധാന വിഷയമായി പരിഗണിക്കണം. ആവശ്യഘട്ടങ്ങളിൽ പദ്ധതിയുടെ ആഘാതം നേരിടുന്നവരുമായി കൂടിയാലോചനകൾ നടത്തണമെന്നും നിർദേശമുണ്ട്
ഗവർണറും സർക്കാറും തമ്മിലുള്ള തർക്കം, കെ റെയിലിനും വിഴിഞ്ഞം പദ്ധതിക്കുമെതിരായ ജനകീയ പ്രക്ഷോഭം, നരബലിയുടെ നടുക്കുന്ന വാർത്ത...കഴിഞ്ഞ ഒരു വർഷത്തെ കേരളത്തിലെ പ്രധാന സംഭവങ്ങൾ
പുലിമുട്ട് നിർമ്മാണത്തിനായി പ്രതിദിനം മുപ്പതിനായിരം ടൺ കല്ലിടും
കേന്ദ്ര സേനയെ വിളിക്കാനുള്ള സമ്മതം കൂടി വന്നതോടയാണ് നിബന്ധനകൾ അംഗീകരിച്ചു സമരം തീർക്കാൻ സമരസമിതി നിർബന്ധിതരായത്
സമരം തീർന്ന പശ്ചാത്തലത്തിൽ കേന്ദ്രസേന വേണ്ടെന്ന് സർക്കാർ അറിയിക്കും
ഒത്തുതീർപ്പ് വ്യവസ്ഥകൾ നാളെ മുഖ്യമന്ത്രി നിയമസഭയിൽ വായിക്കും.
കാറ്റും വെളിച്ചവും കടക്കാത്ത സിമന്റ് ഗോഡൗണിലാണ് ആ പാവങ്ങൾ ജീവിക്കുന്നത്. അതാണ് പ്രധാന പ്രശ്നം. അതായത് പുനരധിവാസം.
ഇന്ന് വൈകിട്ട് അഞ്ച് മണിക്കാണ് ചർച്ച
ഉച്ചക്ക് ഒരു മണി മുതൽ രണ്ടുമണിക്കൂറാണ് അടിയന്തര പ്രമേയത്തിന്മേൽ ചർച്ച നടക്കുക
ഡിസംബർ 7.8,9 തീയതികളിലാണ് ജാഥ