Light mode
Dark mode
കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യയാണ് ഇക്കാര്യം അറിയിച്ചത്
ദേശീയ സര്‍ക്കാരുകളെ അംഗീകരിക്കുകയെന്നതല്ല അന്താരാഷ്ട്ര സമൂഹത്തിന്റെ താല്പര്യമാണ് തങ്ങള്‍ പരിഗണിക്കുന്നതെന്ന് ഫേസ്ബുക്ക്
വാക്സിന് എടുക്കാനായി കോവിന്‍ വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത ഫോണ്‍ നമ്പറില്‍ സേവനം ലഭ്യമാകും.
പുതിയ സേവനം ഐഫോൺ, ആൻഡ്രോയ്ഡ് ഉപയോക്താക്കൾക്ക് ഒരുപോലെ ലഭ്യമാണെന്ന് വാട്സ്ആപ്പ് പുറത്തുവിട്ട വാർത്താ കുറിപ്പില്‍ പറയുന്നു.
വാട്സാപ്പിന് പുറമെ, ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, ഗൂഗിള്‍, ട്വിറ്റര്‍, കൂ ആപ്പുകളും നടപടിയെടുക്കപ്പെട്ട അക്കൗണ്ടുകളുടെ വിവരങ്ങള്‍ പരസ്യപ്പെടുത്തിയിരുന്നു
സോഷ്യൽ മീഡിയയിൽ സന്ദേശങ്ങൾ കൃത്രിമമായി നിർമിക്കാനും നശിപ്പിക്കാനും കഴിയുന്ന സാഹചര്യത്തിലാണ് കോടതിയുടെ നിരീക്ഷണം.
ഡാറ്റാ സംരക്ഷണ നിയമം നിലവിൽ വരുന്നത് വരെ പുതിയ സ്വകാര്യതാ നയം നടപ്പാക്കില്ലെന്ന് വാട്സാപ്.
വാട്സ്ആപ്പ് വഴി ഇനിമുതൽ വിഡിയോ അയയ്ക്കുമ്പോൾ ഓട്ടോ, ബെസ്റ്റ് ക്വാളിറ്റി, ഡാറ്റാ സേവർ എന്നിങ്ങനെ മൂന്ന് ഓപ്ഷനുകള്‍ കാണിക്കും
വാട്സ്ആപ്പ് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈകോടതിയിൽ ഹരജി. കേന്ദ്ര ഐടി ചട്ടങ്ങൾ പാലിച്ചില്ലെങ്കിൽ വാട്ട്സ് ആപ്പ് നിരോധിക്കണം എന്നാണ് ഹരജിയിലെ ആവശ്യം. കുമളി സ്വദേശി ഓമനക്കുട്ടനാണ് ഹരജി നൽകിയത്. ഐ.ടി...
ദ്വീപ് വിഷയങ്ങളുമായി സജീവ ചര്‍ച്ച നടന്ന ഗ്രൂപ്പുകളുടെ അഡ്മിന് എന്ന നിലക്കാണ് തന്നെ ബാന്‍ ചെയ്തതെന്ന് ഇസ്മായില്‍ വഫ മീഡിയവണിനോട് പറഞ്ഞു.
' യൂണിറ്റി എഗൈനസ്റ്റ് ലെഫ്റ്റ്' , ഫ്രണ്ട്സ് ഓഫ് ആർ.എസ്.എസ്' എന്നീ വാട്സാപ്പ് ഗ്രൂപ്പുകളിൽ ഫോട്ടോകളും വീഡിയോകളും മെസേജുകളും പങ്കുവച്ച ആൾക്കാരുടെ വിവരങ്ങളാണ് പൊലീസ് ആവശ്യപ്പെട്ടത്.
കൗമാരക്കാര്‍ ഉള്‍പ്പെടെ വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗങ്ങളായിരുന്നു.
വാട്സ്ആപ്പ് വലിയ രീതിയില്‍ പ്രചാരം നേടിയെങ്കിലും ആപ്പിനകത്തെ പല സാധ്യതകളും ഉപയോഗിക്കാത്തവരാകും പലരും. വാട്സ്ആപ്പിലെ പരസ്പരമുള്ള സന്ദേശങ്ങള്‍ കൂടുതല്‍ സ്വകാര്യതയോടും സൂക്ഷ്മതയോടും കൂടി കൈമാറാന്‍...
വാട്ട്സ്ആപ്പിലൂടെ കൈമാറുന്ന സന്ദേശങ്ങൾ ചെറിയ ഒരു അശ്രദ്ധ കൊണ്ടുപോലും പരസ്യമായേക്കാം
സമൂഹമാധ്യമങ്ങളെ നിയന്ത്രിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരെ വാട്സ്ആപ്പ് കോടതിയെ സമീപിച്ചതിനോട് പ്രതികരിക്കുകയായിരുന്നു മന്ത്രി രവിശങ്കര്‍ പ്രസാദ്
സ്വകാര്യത സംരക്ഷിക്കാനുള്ള അവകാശം ലംഘിക്കുന്നതാണ് പുതിയ ഐടി നിയമങ്ങളെന്ന് വാട്സ് ആപ്പ് ഹരജിയില്‍ പറയുന്നു.
പുതിയ സ്വകാര്യതാനയത്തില്‍ നിന്ന് പിന്മാറണമെന്ന് കേന്ദ്രസര്‍ക്കാര്‍ വാട്സ്ആപ്പ് അധികൃതരോട് ആവശ്യപ്പെട്ടിരുന്നു.
ഒരാഴ്ചയ്ക്കകം തൃപ്തികരമായ മറുപടി ലഭിച്ചില്ലെങ്കിൽ മറ്റു നടപടികളിലേക്കു നീങ്ങുമെന്ന് മുന്നറിയിപ്പ്
ഡല്‍ഹി ഹൈക്കോടതിയിലാണ് കമ്പനി നിലപാട് വ്യക്തമാക്കിയത്.
പുതിയ നയങ്ങൾ അംഗീകരിക്കാത്തവരുടെ അക്കൗണ്ട് ഡിലീറ്റ് ചെയ്യില്ലെങ്കിലും ചില സവിശേഷ സേവനങ്ങള്‍ മുടങ്ങുമെന്നാണ് ഇപ്പോള്‍ വാട്സ്ആപ്പ് അറിയിച്ചിരിക്കുന്നത്