Light mode
Dark mode
അക്കൗണ്ട് മരവിപ്പിക്കണമെന്നും ഉള്ളടക്കങ്ങൾ നീക്കം ചെയ്യണമെന്നും എക്സിനോട് പൊലീസ് ആവശ്യപ്പെട്ടു
ലൈക്കുകളുടെ പേരില്‍ ഉപഭോക്താക്കള്‍ക്ക് നേരെയുള്ള സൈബർ ആക്രമണങ്ങള്‍ തടയാനാണ് എക്സിന്റെ നീക്കം
ട്വിറ്റർ.കോം എന്ന ഡൊമെയിനിലായിരുന്നു എക്സ് പ്രവർത്തിച്ചിരുന്നത്
കഴിഞ്ഞ ദിവസം ബി.ജെ.പി ദേശീയ അധ്യക്ഷനുൾപ്പടെയുള്ളവർക്കെതിരെ കേസെടുത്തിരുന്നു
തകരാറിന്റെ കാരണം വ്യക്തമായിട്ടില്ല
എക്സിനു നിരോധനമുള്ളതായി അഭ്യൂഹം ഉണ്ടായിരുന്നെങ്കിലും പാകിസ്താന് ഔദ്യോഗികമായി പ്രഖ്യാപിച്ചത് ഇപ്പോഴാണ്.
തങ്ങൾ അഭിപ്രായസ്വാതന്ത്രത്തിന് എതിരല്ലെന്നും നിർദേശം വന്നതിലാണ് പോസ്റ്റ് നീക്കം ചെയ്തതെന്നും എക്സ്
പുതുതായി എക്സിൽ അക്കൗണ്ട് തുടങ്ങുന്നവരിൽ നിന്ന് പണം ഈടാക്കാനാണ് കമ്പനി ഒരുങ്ങുന്നത്
ഫെബ്രുവരി 26നും മാര്‍ച്ച് 25നും ഇടയില്‍ 2,12,627 അക്കൗണ്ടുകള്‍ക്കാണ് കമ്പനി വിലക്കേര്‍പ്പെടുത്തിയത്.
എക്സിൽ ട്രോളുകളുമായി ഉപഭോക്താക്കൾ സജീവം
ഇന്ത്യയില്‍ ജനാധിപത്യം കൊല ചെയ്യപ്പെട്ടുവെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് പറഞ്ഞു
ആപ്പിളിനും ഡിസിനിക്കും പുറമെ വാൾമാർട്ടും എക്സിൽ ഇനി പരസ്യം നൽകില്ലെന്ന് വ്യക്തമാക്കി
എക്സിനെ ഒരു ജോബ് സെർച്ച് പ്ലാറ്റഫോമാക്കി മാറ്റാനും മസ്ക് ലക്ഷ്യമിടുന്നുണ്ട്
വ്യാജവാർത്തകൾ പ്രചരിപ്പിച്ച 250 പോസ്റ്റുകളിൽ 186 എണ്ണവും വെരിഫൈഡ് അക്കൗണ്ടുകളിൽ നിന്നാണ്
'ക്ലിക്ക്ബൈറ്റ് പരസ്യങ്ങൾ' ബ്ലോക്ക് ചെയ്യാനോ റിപ്പോർട്ട് ചെയ്യാനോ സാധിക്കില്ല
അല്ലാത്ത പക്ഷം കർശനമായ നിയമനടപടികൾ നേരിടേണ്ടി വരുമെന്നും മന്ത്രാലയം വെള്ളിയാഴ്ച അയച്ച നോട്ടീസില്‍ പറയുന്നു
പോസ്റ്റുകൾ കൂടുതൽ മെച്ചപ്പെട്ട രീതിയിൽ ദൃശ്യമാക്കാൻ വേണ്ടിയാണ് പുതിയ മാറ്റമെന്ന് ഇലോൺ മസ്ക് പറഞ്ഞു
നേരത്തെ 259.4 മില്ല്യൺ ദൈനംദിന ഉപയോക്താക്കളുണ്ടായിരുന്ന എക്സിന് 15 മില്ല്യൺ ഉപയോക്താക്കളെയാണ് നഷ്ടമായത്
വ്യാജ അക്കൗണ്ടുകളും ബോട്ട് അക്കൗണ്ടുകളും തടയാൻ വേണ്ടിയാണ് പണം ഈടാക്കുന്നത്
ആളുകളുടെ പേരോ സംഘടനയുടെ പേരോ ഒന്നും പ്രസാദ് എടുത്ത് പറഞ്ഞില്ലെങ്കിലും ലക്ഷ്യമിട്ടത് ബി.സി.സി.ഐയെ ആണെന്നാണ് പുറത്തെ ചര്‍ച്ചകള്‍...