Light mode
Dark mode
ഒക്ടോബർ ഏഴിന് തുടങ്ങിയ ഇസ്രായേൽ ആക്രമണത്തിൽ ഇതുവരെ 15,000 ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്.
ഇസ്രായേലുമായി എല്ലാ ബന്ധവും വിച്ഛേദിച്ച് ബാഴ്സലോണ; യൂറോപ്പിലെ ആദ്യ...
മൊതാസ് അസൈസ; ഗസ്സയുടെ സത്യം ലോകത്തോട് വിളിച്ചുപറഞ്ഞ...
ഗസ്സയിൽ വെടിനിർത്തൽ രണ്ടാംദിനത്തിലേക്ക്; ഇന്ന് കൈമാറേണ്ട ബന്ദികളുടെ...
ഗസ്സയിലെ വെടി നിർത്തലും തടവുകാരുടെ കൈമാറ്റവും സൂക്ഷ്മമായി...
13 ബന്ദികളെ ഹമാസ് ഇസ്രായേലിന് കൈമാറി
2015ലും 2016ലും ഇസ്രായേലിന്റെ അയൺ ഡോം ഹാക്ക് ചെയ്ത് പ്രവർത്തനങ്ങൾ തടസ്സപ്പെടുത്തുന്നതിൽ പ്രധാന പങ്ക് വഹിച്ച യുവഹാക്കറെയാണ് എംഐടി മോചിപ്പിച്ചത്
വെടിനിർത്തൽ അവസാനമല്ലെന്നും ശേഷം ആക്രമണം തുടരുമെന്നുമാണ് ഇസ്രായേൽ നിലപാട്
ഗസ്സയില്‍ നാലുദിവസത്തെ വെടിനിർത്തൽ ഉണ്ടാകുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെയായിരുന്നു ഇറാന് പ്രസിഡന്റിന്റെ പ്രസ്താവന
വിദ്വേഷ പരാമർശം നടത്തിയ സ്റ്റുവർട്ട് സെൽഡോവിറ്റ്സിനെ പൊലീസ് അറസ്റ്റ് ചെയ്തു.
ആശുപത്രിക്ക് താഴെ ഹമാസ് ബങ്കറുകളുണ്ടെന്ന് പറഞ്ഞാണ് ഇസ്രായേൽ അൽശിഫക്ക് നേരെ ആഴ്ചകൾ നീണ്ട ആക്രമണം നടത്തിയത്.
മുന്‍പ് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് ഓഫ് ഇസ്രായേൽ ആന്റ് ഫലസ്തീൻ അഫയേഴ്സ് വകുപ്പില്‍ ഡെപ്യൂട്ടി ഡയറക്ടറായിരുന്ന സ്റ്റുവർട്ട് സെൽഡോവിറ്റ്സ് (64) ബുധനാഴ്ചയാണ് അറസ്റ്റിലായത്
വെടിനിർത്തൽ അവസാനിച്ചാലുടൻ ആക്രമണമെന്ന് ഇസ്രായേൽ
പ്രാദേശിക സമയം രാവിലെ 7 മണിമുതല്‍ വെടിനിർത്തൽ പ്രാബല്യത്തിൽ വരും
അൽ ശിഫ ആശുപത്രി ഡയറക്ടറെയും ഡോക്ടർമാരെയും ഇസ്രായേൽ സേന അറസ്റ്റ് ചെയ്തു
അൽശിഫ ആശുപത്രി ഡയരക്ടർ അബൂ സൽമിയയെ ഇസ്രായേൽ സൈന്യം അറസ്റ്റ് ചെയ്തതായാണു പുറത്തുവരുന്ന വിവരം
ഹമാസ് നേതാക്കള്‍ മരണത്തിലൂടെയാണ് നടക്കുന്നതെന്ന് പ്രതിരോധമന്ത്രി യോവ് ഗാലന്റ് പറഞ്ഞു
വെടിനിര്‍ത്തല്‍ ഇന്ന് രാവിലെ 10ന് നടപ്പാകുമെന്നായിരുന്നു ഹമാസ് അറിയിച്ചിരുന്നത്
വെടിനിർത്തൽ ആരംഭിക്കുന്ന സമയക്രമം സംബന്ധിച്ച അവ്യക്തത ഖത്തർ ഇടപെട്ട് പരിഹരിക്കുമെന്ന് അമേരിക്ക
വടക്കൻ ഗസ്സയിലെ കമാൽ അദ്വാൻ ആശുപത്രിക്ക് സമീപം ബോംബിട്ടു