Light mode
Dark mode
യു.എസ് നേവീ സീല്‍സിലുണ്ടായിരുന്ന പട്ടിയെ 20,000 യൂറോ മുടക്കിയാണ് മാര്‍ട്ടിനസ് സ്വന്തമാക്കിയത്
ലാലീഗയില്‍ ബാഴ്സലോണ എസ്പാന്യോള് മത്സരത്തിനിടെയാണ് ലാഹോസ് വീണ്ടും വിവാദ നായകനായത്
'ഫൈനലിനുശേഷം ഞാൻ മെസിയോട് സംസാരിക്കുകയും അഭിനന്ദിക്കുകയും ചെയ്തിരുന്നു. ജീവിതകാലം മുഴുവൻ അദ്ദേഹം കാത്തിരുന്നത് അതിനായിരുന്നു.'
മഹത്തായ വിജയത്തിന് പത്ത് ദിവസത്തിന് ശേഷവും തങ്ങളുടെ നായകനെ ഒരു നോക്കു കാണാനുള്ള കാത്തിരിപ്പിലാണ് എണ്ണമറ്റ ആരാധകർ.
രൺവീർ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ചിത്രത്തിന് താഴെ നിരവധി ആരാധകരാണ് രസകരമായ അഭിപ്രായങ്ങൾ പങ്കുവെച്ചത്.
ബ്യൂനസ് ഐറിസിലേക്ക് ലോകകപ്പ് എത്തിയതിന് പിന്നിൽ മുത്തപ്പന്റെ അദൃശ്യ കരങ്ങൾ കൂടിയുണ്ടെന്ന് വിശ്വസിക്കാനാണ് കണ്ണൂരിലെ ഭക്തർക്കിഷ്ടം
ധാക്കയിലെ തെരുവുകളിൽ നടന്ന അർജന്റീന ആരാധകരുടെ വിജയാഘോഷത്തിലും ലോകത്തെ മികച്ച ക്രിക്കറ്റ് ഓൾറൗണ്ടര്‍മാരില്‍ ഒരാളായ ഷക്കീബ് പങ്കെടുത്തിരുന്നു
മെസിയുടെ ചിത്രം കറൻസിയിൽ ഉൾപ്പെടുത്തുന്നത് സംബന്ധിച്ച് ലോകകപ്പ് ഫൈനലിന് മുമ്പ് തന്നെ അധികൃതർ ചർച്ചകൾ നടത്തിയിരുന്നു
അർജൻറീനൻ കളിക്കാർ മൈതാനത്ത് മത്സരിക്കുമ്പോൾ മന്ത്രവാദിനികൾ വീട്ടിൽ അവരെ സംരക്ഷിക്കുകയായിരുന്നുവെന്ന് മെസ്സിയുടെ ജന്മനാടായ റൊസാരിയോയിലെ മന്ത്രവാദിനി
നാല്‍പ്പത് ലക്ഷം പേരാണ് ടീമിനെ വരവേല്‍ക്കാനായി തടിച്ചുകൂടിയിരുന്നത്
മാര്‍ട്ടീനസ് ഇത്തരത്തില്‍ ആഘോഷം നടത്തുമ്പോള്‍ തുറന്ന ബസില്‍ ഒപ്പം ലയണല്‍ മെസ്സിയുമുണ്ടായിരുന്നു. പി.എസ്.ജിയില്‍ മെസ്സിയുടെ സഹതാരം കൂടിയാണ് എംബാപ്പെ
പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയുടെ ബാൽക്കണിയിൽ കിരീടം പ്രദർശിപ്പിക്കാം എന്നായിരുന്നു സർക്കാർ നിർദേശം. എന്നാൽ ഇത് അർജന്റീന ഫുട്ബോൾ അസോസിയേഷൻ അംഗീകരിച്ചില്ല.
ഖത്തർ ലോകകപ്പിലെ അത്ഭുതസംഘം മൊറോക്കോ 11-ാം റാങ്കിലേക്ക് കുതിച്ചപ്പോൾ പെനാൽറ്റി ഷൂട്ടൗട്ട് വിജയങ്ങളാണ് അർജന്റീനയ്ക്ക് തിരിച്ചടിയായത്
ഫ്രാൻസും അർജന്റീനയും തമ്മിലുളള ഫൈനൽ മത്സരം കാണാൻ താരം ഖത്തറിലെ ലുസൈൽ സ്റ്റേഡിയത്തിൽ എത്തിയിരുന്നു
കോഴിക്കോട് നടുവണ്ണൂർ ഹൈസ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിയായ ആയിഷ ഐഫയാണ് ഫലം കൃത്യമായി പ്രവചിച്ചത്.
ലുസൈൽ സ്റ്റേഡിയത്തിൽ നടന്ന ഫൈനലിൽ ഫ്രാൻസിനെ ഷൂട്ടൗട്ടിൽ പരാജയപ്പെടുത്തിയാണ് അർജന്റീന ലോക കിരീടം നേടിയത്.
നടുവൊടിച്ച് പണിയെടുത്താണ് അർജന്റീന താരങ്ങൾ ലോകകപ്പ് നേടിയതെന്നും ഫൈനലിന് ശേഷമുള്ള വാർത്താസമ്മേളനത്തിൽ സ്കലോണി പറഞ്ഞു.
'ഞാൻ സ്വപ്നം കണ്ടത് നേടി. എനിക്കിപ്പോള്‍ വാക്കുകളില്ല'
ആയിരക്കണക്കിന് ഫുട്ബോൾ ആരാധകരാണ് പാരിസിലും നൈസിലും ലിയോണിലും തെരുവിലേക്ക് ഒഴുകിയത്