Light mode
Dark mode
' ആശുപത്രിയിലെ രജിസ്റ്റര്പരിശോധിച്ചപ്പോൾ നിരവധി ഡോക്ടർമാരും നഴ്സുമാരും ഇല്ലെന്ന് കണ്ടെത്തി'
സർക്കാറെടുത്ത നിലപാടിൽ നിന്ന് പിന്നോട്ടില്ലെന്ന് ബിഹാർ മുഖ്യമന്ത്രി നിതീഷ്കുമാർ
ബിഹാറിലും തമിഴ്നാട്ടിലുമടക്കം രജിസ്റ്റർ ചെയ്ത കേസുകളിലാണ് അറസ്റ്റ്
ഭാഗൽപൂരിലെ സുൽത്താൻഗഞ്ച് ഗ്രാമത്തിലാണ് സംഭവം
മുളവടിയും ഇരുമ്പുദണ്ഡുകളുമായാണ് 47കാരനായ നസീബ് ഖുറേഷിയെ ആൾക്കൂട്ടം ആക്രമിച്ചത്
ഉത്തർപ്രദേശ് ബി.ജെ.പി വക്താവായ പ്രശാന്ത് ഉമാറാവുവിനെതിരെയാണ് കേസ്.
നിതീഷുമായി നിരന്തരം ഏറ്റുമുട്ടിയിരുന്ന ഫാഗു ചൗഹാനെ മാറ്റി രാജേന്ദ്ര അർലേക്കറെ ബിഹാർ ഗവർണറാക്കിയത് ഇരു പാർട്ടികളും തമ്മിലുള്ള വെടിനിർത്തലിന്റെ സൂചനയാണ്
സംഭവത്തിനു പിന്നാലെ പ്രതിഷേധവുമായി രംഗത്തെത്തിയ ബന്ധുക്കളും പ്രദേശവാസികളും റോഡ് ഉപരോധിക്കുകയും ടയറുകളടക്കം കത്തിച്ച് ഗതാഗതം തടസപ്പെടുത്തുകയും ചെയ്തു.
സംഭവവുമായി ബന്ധപ്പെട്ട് രണ്ട് ആർ.പി.എഫ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു. ഇവരുടെ അറിവോടെയാണ് മോഷണം നടന്നതെന്നാണ് റെയിൽവേ അധികൃതരുടെ നിഗമനം.
500 പെൺകുട്ടികൾക്കിടയിൽ ഒറ്റ ആൺകുട്ടിയെ ഇരുത്തിയതുകൊണ്ടാണ് ഇത് സംഭവിച്ചതെന്ന് കുടുംബം ആരോപിച്ചു.
വണ്ടി നിർത്തണമെന്ന് നിലവിളിച്ചുകൊണ്ട് ശങ്കര് വൈപ്പറിൽ അത്രയും നേരം പിടിച്ചുനിന്നു
'എന്ത് സംഭവിച്ചാലും ബാങ്ക് കൊള്ളയടിക്കാനോ ആയുധം പ്രയോഗിക്കാനോ അവരെ അനുവദിക്കില്ലെന്ന് ഞങ്ങൾ തീരുമാനിച്ചു'
സംസ്ഥാനത്ത് ജാതി സെൻസസ് ആരംഭിച്ച സാഹചര്യത്തിലാണ് കോടതി നടപടി
മെയ് മാസം സെൻസസ് പൂർത്തിയാകും
മൊബൈൽ ആപ്പ് വഴി ആദ്യഘട്ടത്തിൽ ജാതി തിരിച്ച് വീടുകളുടെ കണക്കുകളാണ് എടുക്കുക
ദലൈലാമയുടെ വിവരങ്ങൾ ചോർത്താൻ യുവതി ശ്രമിച്ചതായി പൊലീസ്
ബിഹാറിനെ ഒന്നിനെതിരെ നാലു ഗോളുകൾക്ക് തകർത്താണ് കേരളം വിജയിച്ചത്
2021ൽ അന്വേഷണം അവസാനിപ്പിച്ച കേസാണ് വീണ്ടും അന്വേഷിക്കുന്നത്. ബിഹാറിലെ ഭരണമാറ്റത്തെ തുടർന്നാണ് പുതിയ നീക്കമെന്നാണ് ആരോപണം.
ഒരാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും വിഷയം വിശദമായി പരിശോധിച്ച ശേഷം കൂടുതൽ നടപടികൾ സ്വീകരിക്കുമെന്നും ബേട്ടിയ എസ്.പി ഉപേന്ദ്രനാഥ് വർമ പറഞ്ഞു.
'ഒരാൾ തന്റെ മക്കളോട് മാതൃരാജ്യം വിടാൻ പറയേണ്ടിവരുന്ന അവസ്ഥ എത്ര വേദനാജനകമാണ്. എന്നാൽ അത്തരമൊരു സാഹചര്യം വന്നിരിക്കുന്നു'- അദ്ദേഹം പറഞ്ഞു.