Light mode
Dark mode
11-ാം തീയതി തീരുമാനിച്ച ബി വോക്ക് ഒന്നാം സെമസ്റ്റർ ലോജിസ്റ്റിക് മാനേജ്മെന്റ്, ബി വോക്ക് ബ്രോഡ്കാസ്റ്റിങ് ആന്റ് ജേണലിസം പരീക്ഷകളാണ് മാറ്റിയത്.
പെരുന്നാൾദിനത്തോട് അനുബന്ധിച്ചുള്ള ദിവസങ്ങളിൽ പരീക്ഷ തീരുമാനിച്ചത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി അധ്യാപകർ തന്നെ രംഗത്തെത്തിയിരുന്നു.
എസ്എഫ്ഐ പ്രവർത്തരോടൊപ്പമാണ് ശഹിൻ പുറത്ത് പോയതെന്നും മരണത്തിൽ ദുരൂഹതയുണ്ടെന്നും എംഎസ്എഫ്
ഗവർണർ നാമനിർദേശം നൽകിയ അധ്യാപകരുടെ പത്രിക തള്ളിയതിനെ തുടർന്നാണു നടപടി
യൂണിവേഴ്സിറ്റിയുടെ അക്കാദമിക് റെഗുലേഷൻ ലംഘിച്ചാണ് വിദ്യാർഥിയുടെ മാർക്ക് വർധിപ്പിച്ചതെന്നാണ് പരാതി.
ഗവർണർ ആരിഫ് മുഹമ്മദ് ഖാന് 18 പേരെയാണ് കാലിക്കറ്റ് യൂണിവേഴ്സിറ്റി സെനറ്റിലേക്ക് നോമിനേറ്റ് ചെയ്തത്
സർവകലാശാല പ്രസ്സിലെ ആറ് സ്ഥിരം ജീവനക്കാരെയാണ് യോഗ്യതയില്ലെന്ന് ചൂണ്ടിക്കാട്ടി പിരിച്ചുവിടാൻ തീരുമാനിച്ചത്
'മിസ്റ്റർ ചാൻസലർ, ദിസ് ഈസ് കേരള' എന്നതാണ് ഒരു ബാനർ
ഒരു ബാനർ അഴിപ്പിച്ചാൽ നൂറെണ്ണം സ്ഥാപിക്കുമെന്നായിരുന്നു ബാനർ നീക്കം ചെയ്യണമെന്ന ഗവർണറുടെ നിർദേശത്തോട് നേരത്തേ എസ്എഫ്ഐയുടെ മറുപടി
ബാനർ കെട്ടിയവർക്കെതിരെ നടപടിയെടുക്കണമെന്നും ഗവർണർ
കോഴിക്കോട്, മലപ്പുറം ജില്ലകളിലെ വിവിധ പരിപാടികളിൽ പങ്കെടുക്കാനായാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ എത്തുന്നത്
സ്വിമ്മിങ് പൂൾ നിർമാണത്തിന്റെ വരവ് ചിലവ് കണക്ക് പരിശോധിച്ചപ്പോൾ പത്ത് ലക്ഷം രൂപയുടെ വ്യത്യാസമാണ് ഓഡിറ്റിൽ കണ്ടെത്തിയത്
പതിറ്റാണ്ടുകളായി എസ്.എഫ്.ഐ ആധിപത്യം പുലർത്തിയ കോളജുകളിലാണ് യു.ഡി.എസ്.എഫ് മുന്നണി ഇത്തവണ നേട്ടമുണ്ടാക്കിയത്.
റഗുലർ വിദ്യാർഥിയല്ലെന്ന പരാതിയിൽ അമീനിന്റെ സെനറ്റ് അംഗത്വം സർവകലാശാല റദ്ദാക്കിയിരുന്നു.
സി.പി.എം പ്രതിനിധികൾക്ക് ഭൂരിപക്ഷമുള്ള നോമിനേറ്റഡ് സിൻഡിക്കേറ്റ് ആണ് ഇപ്പോൾ സർവകലാശാല ഭരിക്കുന്നത്.
ദലിത് ഉദ്യോഗാര്‍ഥികളുടെ സംവരണ മാനദണ്ഡപ്രകാരമുള്ള നിയമനത്തെ അട്ടിമറിക്കാന്‍ കാലിക്കറ്റ് യൂണിവേഴ്സിറ്റി അവലംബിച്ചത് 'Vertical Reservation' മാനദണ്ഡമാണ്. ഈ മാനദണ്ഡം സുപ്രീം കോടതി തന്നെ അസാധുവാക്കി...
നിപ വൈറസ് മുന്‍കരുതലിന്റെ ഭാഗമായാണു നടപടി
റെഗുലർ വിദ്യാർഥിയല്ലെന്ന പരാതി അംഗീകരിച്ചാണ് എം.എസ്.എഫ് പ്രതിനിധിയായ അമീൻ റാഷിദിനെ അയോഗ്യനാക്കിയത്.
കൃഷി ചെയ്ത ശേഷം ലഭിക്കുന്ന വിളവിൽനിന്ന് വിത്തുകൾ ശേഖരിച്ച് കർഷകർക്ക് കൈമാറും
പതിനെട്ടായിരത്തിലധികം വിദ്യാത്ഥികളാണ് ഇത്തവണ ബിരുദാനന്തര ബിരുദത്തിന് അപേക്ഷിച്ചത്