Light mode
Dark mode
കഴിഞ്ഞ ഫെബ്രുവരി 19നാണ് പെൺകുട്ടിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ചതായി കണ്ടെത്തിയത്
കൃത്യമായ രേഖകളുണ്ടെന്നാണ് പരാതിക്കാർ പറയുന്നത്
തൊഴിലിടത്തിലെ മാനസിക പീഡനമെന്ന ആരോപണം കണക്കിലെടുത്താണ് പുതിയ നടപടി
ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയിലുള്ള കലൂരിലെ വീട്ടിൽ മോഷണം നടന്നെന്നു പരാതിയുമായി കഴിഞ്ഞ ദിവസം മോൻസൻ മാവുങ്കലിന്റെ മകൻ മനസ് മോൻസൻ രംഗത്തെത്തിയിരുന്നു
ക്രൈംബ്രാഞ്ച് വാഹനത്തിൽനിന്നാണു പ്രതി രക്ഷപ്പെട്ടത്
മുൻ ഡി.ജി.പി സുധേഷ് കുമാറിന്റെ മകൾ സ്നിഗ്ദക്കെതിരെതിരെയാണ് കുറ്റപത്രം.
അനീഷ്യയുടെ മരണത്തിൽ സഹപ്രവർത്തകനും മേലുദ്യോഗസ്ഥനും പങ്കുണ്ട് എന്ന ആരോപണം ഉയർന്നിരുന്നു
ആൾക്കൂട്ടവിചാരണയെ തുടർന്നല്ല വിശ്വനാഥൻ ജീവനൊടുക്കിയതെന്ന് ക്രൈംബ്രാഞ്ച് റിപ്പോർട്ട് നൽകിയിരുന്നു
കേസ് ലോക്കൽ പൊലീസ് അന്വേഷിച്ചെങ്കിലും ഇത് തൃപ്തികരമല്ലെന്ന കുടുംബത്തിന്റെ പരാതിയെ തുടർന്നാണ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തത്.
പ്രതികളായ പത്മകുമാർ, ഭാര്യ അനിതകുമാരി, മകൾ അനുപമ എന്നിവരെ 10 ദിവസം കസ്റ്റഡിയിൽ വേണമെന്ന് ആവശ്യപ്പെട്ട് അപക്ഷ സമർപ്പിക്കും
കൊല്ലം ജില്ലാ ക്രൈം ബ്രാഞ്ചിനാണ് അന്വേഷണച്ചുമതല, ഡിവൈഎസ്പി എം.എം ജോസ് ആണ് അന്വേഷണ ഉദ്യോഗസ്ഥൻ
കേസിൽ സിപിഎം കൗൺസിലർ പിആർ അരവിന്ദാക്ഷൻ്റയും സി കെ ജിൽസിന്റെയും ജാമ്യാപേക്ഷകൾ പരിഗണിക്കുന്നതും മാറ്റി.
എംഎസ്എഫ് സംസ്ഥാന പ്രസിഡൻറ് പികെ നവാസാണ് കേസിലെ പരാതിക്കാരൻ
ക്രൈംബ്രാഞ്ച് സംഘം ബാങ്ക് ജീവനക്കാര ചോദ്യം ചെയ്യുകയാണ്
രേഖകളുടെ ഫോറൻസിക് പരിശോധന പൂർത്തിയായ കേസുകളിലാണ് ആദ്യം കുറ്റപത്രം സമർപ്പിച്ചത്
ഈ മാസം 14ന് കൽപ്പറ്റയിൽ അന്വേഷണ ഉദ്യോഗസ്ഥന് മുൻപാകെ ഹാജരാകണമെന്നാവശ്യപ്പെട്ട് നോട്ടീസ് നൽകി.
മോൻസൻ മാവുങ്കൽ മാത്രം പ്രതിയായിരുന്ന കേസ് കെ സുധാകരൻ കൂടി പ്രതിപ്പട്ടികയിലേക്ക് എത്തിയതോടെയാണ് വീണ്ടും വാർത്തകളിൽ നിറഞ്ഞത്
അസ്വാഭാവിക മരണത്തിനാണ് നേരത്തേ കേസെടുത്തത്, കേസിൽ പൊലീസ് ഉദ്യോഗസ്ഥരെ പ്രതി ചേർത്തിട്ടില്ല
സുരേന്ദ്രന്റെ ഭാര്യയുടെ അക്കൗണ്ടിലേക്ക് പലപ്പോഴായി മോൺസൺ പണം കൈമാറിയിരുന്നു.
എബിൻ പലപ്പോഴായി മോൺസനിൽനിന്ന് പണം വാങ്ങിയിട്ടുണ്ടെന്നും ഇത് സുധാകരന് വേണ്ടിയാണെന്നും പരാതിക്കാർ ആരോപിച്ചിരുന്നു