Light mode
Dark mode
പൂനെയിൽ നിന്ന് ഡൽഹിയിലേക്കുള്ള വിമാനമാണ് നിലത്തിറക്കിയത്
ബുധനാഴ്ച രാത്രി 10.36 ന് പുറപ്പെട്ട വിമാനത്തിൽ പുക ഉയർന്നതിനെ തുടർന്നാണ് 11.30 ക്ക് അടിയന്തര ലാൻഡിങ് നടത്തിയത്
കോഴിക്കോട് നിന്ന് ദമാമിലേക്ക് ടേക്ക് ഓഫ് ചെയ്ത എയര്‍ ഇന്ത്യയുടെ ഐ.എക്സ് 385 വിമാനമാണ് സാങ്കേതിക തകരാറിനെ തുടര്‍ന്ന് തിരുവനന്തപുരത്ത് ഇറക്കിയത്
36 മണിക്കൂറിലേറെ വിമാനത്താവളത്തിൽ കുടുങ്ങി കിടന്നവരെയാണ് പലഘട്ടങ്ങളിലായി നാട്ടിലെത്തിച്ചത്.
193 യാത്രക്കാരും പൈലറ്റുമാർ ഉൾപ്പെടെ ആറ് ജീവനക്കാരുമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്.
ഗർഭിണിയടക്കം 14 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു
മലപ്പുറം സ്വദേശി സമദാണ് പിടിയിലായത്.
എല്ലാ യാത്രക്കാരും സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു.
യാത്രക്കിടെ നിരവധി പേർക്ക് ശ്വാസ തടസം നേരിട്ടെന്ന് യാത്രക്കാർ
215 യാത്രക്കാരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്
നാലുവരിപ്പാതയില്‍ നിരവധി കാറുകള്‍ സഞ്ചരിക്കുന്നതും വീഡിയോയില്‍ കാണാം
സ്പേസ്ജെറ്റ് ബി737നാണ് തകരാറുണ്ടായത്
നിലത്തിറക്കിയതും 21 പേരടങ്ങുന്ന സംഘം വിമാനത്തില്‍ നിന്നും ഇറങ്ങി ഓടുകയായിരുന്നുവെന്ന് ബാലറിക്കിലെ സ്പാനിഷ് സര്‍ക്കാര്‍ പ്രതിനിധി മാധ്യമങ്ങളോട് പറഞ്ഞു.
കോഴിക്കോട് ഇറക്കിയ വിമാനത്തിലെ യാത്രക്കാർക്ക് ലഘു ഭക്ഷണം മാത്രമാണ് നൽകിയതെന്ന് പരാതിയും ഇതിനിടെ ഉയര്‍ന്നു.
ഇന്ന് പുലർച്ചെ മൂന്ന് മണിയോടെ ആണ് സംഭവം.
യാത്രക്കാരനെ വിമാന ജീവനക്കാരും മറ്റു യാത്രക്കാരും ചേർന്ന് വിമാനം ലാൻഡ് ചെയ്യുന്നത് വരെ തടഞ്ഞു വയ്ക്കുകയായിരുന്നു.