Light mode
Dark mode
'ഞാൻ ചെൽസിയിൽ കളിക്കുന്നതിൽ സന്തുഷ്ടനല്ല' എന്നായിരുന്നു ലുക്കാകുവിന്റെ വിവാദ പരാമർശം
വീഡിയോ സമൂഹമാധ്യമത്തിൽ വൈറലായതിന് പിന്നാലെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് രംഗത്തുവന്നത്
ആരംഭിച്ച് നാലു ദിവസത്തിനകമാണ് ടൂർണമെന്റ് നീട്ടിവയ്ക്കുന്നത്
കേരളമടക്കം 10 ടീമുകളാണ് ടൂർണമെന്റിൽ പങ്കെടുക്കുന്നത്. ഒരു ടീമിന് നാല് മത്സരങ്ങളുണ്ടാവും. ഫൈനൽ മാർച്ച് ആറിന് നടക്കും. ജില്ലയിലെ സ്റ്റേഡിയങ്ങൾ പരിശീലനത്തിനായി ഉപയോഗിക്കും.
ഇറ്റലിയിലെ നിയമം അനുസരിച്ച് പേസ്മേക്കർ ഘടിപ്പിച്ച് കളിക്കാൻ സാധിക്കില്ല
തിരിച്ചുവരുമെന്ന് ആരാധകർക്ക് വാക്ക് നൽകിയെങ്കിലും ഒടുവിൽ കളിക്കളത്തോട് വിടപറയാൻ താരം നിര്‍ബന്ധിതനാകുകയായിരുന്നു.
ഹൃദയാഘാതമാണ് മരണ കാരണം. താരങ്ങൾക്കൊപ്പം വിജയം ആഘോഷിക്കുന്നതിനിടെ ഇദ്ദേഹം കുഴഞ്ഞുവീഴുകയായിരുന്നു
എട്ട് ഗോൾ നേടിയ ഫോർവാഡ് സന്ധ്യയാണ് ടോപ് സ്കോർ . എം.സരിത നാലും മാളവികയും ദുർഗ്ഗയും മൂന്നു ഗോൾ വീതവും നേടി.
ഇരുടീമുകളും ഓരോ ഗോൾ വീതം നേടി
260 ഗോളുമായി മാഞ്ചസ്റ്റർ സിറ്റിയുടെ റെക്കോർഡ് ഗോൾവേട്ടക്കാരനാണ് അഗ്യൂറോ.
ബോഷറിലെ സുൽത്താൻ ഖാബൂസ് ബിൻ സയീദ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ജപ്പാനോട് ഒരുഗോളിനാണ് തോൽവി വഴങ്ങിയത്.
ഇറ്റലിയും ഫ്രാന്‍സും നില മെച്ചപ്പെടുത്തി
യുവേഫ ചാമ്പ്യൻസ് ലീഗിൽ ഇന്നും പ്രമുഖ ക്ലബുകൾക്ക് മത്സരം
ക്യാപ്റ്റൻ സുനിൽ ഛേത്രിയാണ് ഇന്ത്യക്കായി ഗോൾ നേടിയത്. 82-ാം മിനിറ്റിലായിരുന്നു ഛേത്രി വിജയഗോൾ നേടിയത്.
രണ്ട് കളികൾ പൂർത്തിയായപ്പോൾ രണ്ട് ജയവുമായി സൗദി ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്താണ്
നിശ്ചിതസമയത്ത് ഇരുടീമുകളും ഓരോ ഗോളടിച്ച് സമനില പാലിച്ചതിനെ തുടര്‍ന്ന് ടൈബ്രേക്കറിലായിരുന്നു കോഴിക്കോടിന്റെ വിജയം
രാജ്യത്തിനും ക്ലബ്ബുകൾക്കുമായി 43 ട്രോഫികൾ നേടിയിട്ടുള്ള ആൽവസ്, ഏറ്റവുമധികം പ്രൊഫഷണൽ കിരീടങ്ങളുള്ള താരമാണ്.
കഴിഞ്ഞയാഴ്ച്ച വൻകുടലിൽ മുഴ കണ്ടെത്തിയതിനെ തുടർന്ന് ചികിത്സയിലായിരുന്നു.
പഴകുന്തോറും വീര്യം കൂടി വരുന്ന വീഞ്ഞാണ് ക്രിസ്റ്റ്യാനോ എന്നതാണ് അതിലേറെ അതിശയകരം
ചാമ്പ്യന്‍സ് ലീഗ് ഫുട്ബോളില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ (134) നേടിയ താരവും യുവേഫ ചാമ്പ്യന്‍സ് ലീഗിലെ ഒരു സീസണില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ (17) തേടിയ താരവും യുവേഫ യൂറോപ്യന്‍ ഫുട്ബോള്‍...