Light mode
Dark mode
പ്രതികളിൽ രണ്ട് പേർ ഹൈസ്കൂൾ വിദ്യാർഥികളും മൂന്നാമൻ സ്കൂൾ പഠനം ഉപേക്ഷിച്ചയാളുമാണെന്ന് പൊലീസ് പറഞ്ഞു.
മാനസിക വെല്ലുവിളി നേരിടുന്ന യുവതി ലൈംഗിക ചൂഷണത്തിന് ഇരയായ സംഭവത്തിലാണ് അറസ്റ്റ്
പെൺകുട്ടിയെ ഒറ്റപ്പെട്ട സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോവുകയും ലൈംഗികമായി പീഡിപ്പിക്കുകയുമായിരുന്നു.
വഴിയാത്രക്കാരൻ വിവരം അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് ചോദിച്ചപ്പോഴാണ് യുവതി കാര്യങ്ങൾ പറഞ്ഞത്.
അടുത്തുള്ള ഭക്ഷണശാലയിലേക്ക് കൊണ്ടുപോകാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ചാണ് പ്രതികൾ പെൺകുട്ടിയെ കൂട്ടിക്കൊണ്ടുപോയത്.
15നും 17നും ഇടയിൽ പ്രായമുള്ള ആൺകുട്ടികളാണ് പിടിയിലായതെന്ന് പൊലീസ് അറിയിച്ചു.
വീട്ടിൽ അമ്മ ഇല്ലാത്ത സമയം ഒരു വർഷത്തോളമാണ് കുട്ടിയെ പ്രതികൾ നിരന്തരം ലൈംഗികപീഡനത്തിന് ഇരയാക്കിയത്.
വ്യാഴാഴ്ച വൈകുന്നേരമാണ് പെൺകുട്ടിയെ വീട്ടിൽ നിന്ന് കാണാതായത്
ഇൻസ്റ്റഗ്രാമിൽ ഒരു ലക്ഷം ഫോളോവർമാരും യൂട്യൂബിൽ 75,000 സബ്സ്ക്രൈബേഴ്സും ഉള്ള യുവതി ഒരു ഗെയ്മർ കൂടിയാണ്.
കേസിന്റെ അടുത്ത വാദം മാർച്ച് ആദ്യവാരം നടക്കും
രണ്ട് മാസത്തോളം നീണ്ട അന്വേഷണത്തിനൊടുവിൽ പ്രതികൾ അറസ്റ്റിലായതിന് പിന്നാലെയാണ് പാർട്ടി നടപടി.
ബലാത്സംഗത്തിനു ശേഷം പ്രതികൾ ബാഗും മൊബൈൽ ഫോണും തട്ടിയെടുക്കുകയും യുവതിയെ ആളൊഴിഞ്ഞ സ്ഥലത്ത് ഉപേക്ഷിക്കുകയുമായിരുന്നു.
യുവതിയെ മദ്യം നൽകി കൂട്ടബലാൽസംഗം ചെയ്ത് ദൃശ്യങ്ങൾ പ്രചരിപ്പിച്ച കേസിലെ പ്രതിക്കാണ് മുൻകൂർ ജാമ്യം ലഭിച്ചത്.
യുവതിയെ സൂപ്പർവൈസറും മറ്റ് രണ്ട് ഗാർഡുകളും ചേർന്ന് മർദിച്ചതായും വീട്ടുകാർ ആരോപിച്ചു.
സ്കൂളിൽ വെച്ച് നടന്ന കൗൺസിലിങ്ങിലാണ് പീഡനവിവരം കുട്ടി അധ്യാപകരോട് പറഞ്ഞത്
ഏഴ് മാസമായി കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു.
സംഭവം പുറത്തു പറഞ്ഞാൽ ഗുരുതര പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു
ലിങ്ക് എക്സ്പ്രസില്‍ ജനുവരി 16നാണ് സംഭവം
ബുലന്ദ്ഷഹർ സ്വദേശികളായ വിദ്യാർഥികൾ അഞ്ച് മാസം മുമ്പാണ് ഈ ഫ്ലാറ്റിൽ താമസിക്കാനെത്തിയത്.
22 കാരിയോട് സൗഹൃദം നടിച്ച് നാല് പേര് ചേര്‍ന്ന് ബലാത്സംഗത്തിനിരയാക്കിയെന്നാണ് പരാതി