Light mode
Dark mode
മുഖ്യമന്ത്രിക്കെതിരെ ഗുരുതര വെളിപ്പെടുത്തലുമായി സ്വപ്ന സുരേഷ് രംഗത്ത് വന്നതോടെ പ്രതിഷേധം ശക്തമാക്കാനാണ് പ്രതിപക്ഷ തീരുമാനം
ഇ. ഡി യുടെ അന്വേഷണം സുതാര്യമായിരുന്നില്ല കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം നടത്തണമെന്നും സുധാകരൻ ആവശ്യപ്പെട്ടു.
വിമാനം ഇറങ്ങി വയനാട്ടിലേക്കുള്ള യാത്രക്കിടെയായിരുന്നു സംഭവം
താമരശ്ശേരി ചുരം രണ്ടാം വളവിൽ ശനിയാഴ്ച രാത്രിയായിരുന്നു നാടകീയ സംഭവങ്ങൾ
കസ്റ്റംസ് പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയ മൂന്നുപേരും, ഇവരെ കൊണ്ടുപോകാൻ വന്ന ഏഴുപേരുമാണ് പിടിയിലായത്
കസ്റ്റഡിയിൽ ഇരിക്കെ ഫോൺ സംഭാഷണം റെക്കോർഡ് ചെയ്ത് പുറത്ത് വിട്ടതിലാണ് മൊഴിയെടുക്കുന്നത്
2013 ൽ നെടുമ്പാശേരി വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 20 കിലോഗ്രാം സ്വർണം കസ്റ്റംസ് പിടികൂടിയിരുന്നു. ഈ സ്വർണം പ്രമുഖ ജ്വല്ലറികളിലേക്ക് അടക്കം എത്തിച്ചതാണെന്നായിരുന്നു കസ്റ്റംസ് കണ്ടെത്തൽ.
കേസിന്റെ കാര്യങ്ങൾക്കാണ് മുൻഗണനയെന്നും അമ്മയുമൊത്ത് തിരുവനന്തപുരത്ത് മാധ്യമങ്ങളെ കാണുമെന്നും സ്വപ്ന സുരേഷ് അറിയിച്ചു
മൂന്നു പേരിൽ നിന്ന് 355 ഗ്രാമും ഒരാളിൽ നിന്ന് 1100 ഗ്രാമും സ്വർണം കണ്ടെത്തി
കോടതിയിൽ പറഞ്ഞ കാര്യങ്ങളിൽ ഉറച്ച് നിൽക്കുന്നുവെന്നും ബാക്കിയെല്ലാം പിന്നീട് പറയാമെന്നും സന്ദീപ് വ്യക്തമാക്കി
പ്രതികളിൽ നിന്ന് പിടികൂടിയ 14.98 ലക്ഷം രൂപയും കണ്ടുകെട്ടി ഇ.ഡി ഉത്തരവിറക്കി.
പക്ഷെ അന്താരാഷ്ട്രമായി സ്ഥിരമായി വില കൂടുന്ന ഒന്നല്ല സ്വർണ്ണം. സ്വർണ്ണ വില കൂടുകയും കുറയുകയും ചെയ്യും
സംഭവത്തിനു പിന്നിൽ സ്വർണക്കടത്തു സംഘമെന്ന് സംശയിക്കുന്നതായി പൊലീസ്
സാമ്പത്തിക കുറ്റകൃത്യങ്ങളുടെ കോടതിയാണ് ഷഫീഖിന് ജാമ്യം അനുവവദിച്ചത്
ഇന്ന് രാവിലെ 11 മണിക്ക് കൊച്ചിയിലെ കസ്റ്റംസ് ഓഫീസിൽ ഹാജരാകാൻ ആവശ്യപ്പെട്ടാണ് ഷാഫിക്ക് കസ്റ്റംസ് നോട്ടിസ് നൽകിയത്. മുഹമ്മദ് ഷെഫീഖിന്റെ മൊഴിയുടെ പശ്ചാത്തലത്തിലാണ് ചോദ്യം ചെയ്യൽ.
ഏഴാം തിയതി ചോദ്യം ചെയ്യലിന് ഹാജരാവാന് ആവശ്യപ്പെട്ട് കസ്റ്റംസ് ഷാഫിക്ക് നോട്ടീസ് നല്കി. ടി.പി വധക്കേസിലെ മറ്റൊരു പ്രതിയായ കൊടിസുനിയുടെ വീട്ടിലും കസ്റ്റംസ് റെയ്ഡ് നടത്തുന്നുണ്ട്.
മൂന്ന് പേര് പിടിയിലായി
അർജുൻ ആയങ്കിയുടെ സ്വർണക്കടത്ത് ബന്ധം ഏറെ വൈകിയാണ് അറിഞ്ഞതെന്നാണ് സജേഷ് കസ്റ്റംസിന് നല്കിയ മൊഴി.
60 ലക്ഷത്തിലധികം വിലയുള്ള 1145 ഗ്രാം സ്വർണം കസ്റ്റംസ് പ്രിവൻ്റീവ് വിഭാഗം പിടികൂടി.
സ്വർണക്കടത്തിന്റെ ബുദ്ധികേന്ദ്രം അർജുൻ ആണെന്ന് കസ്റ്റംസ് കോടതിയിൽ അറിയിച്ചു