Light mode
Dark mode
'ആൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എജ്യുക്കേഷന്റെ അംഗീകാരം ഇല്ലാതെയാണ് കോഴ്സുകൾ അനുവദിച്ചത്'
അന്ത്യശാസനമടക്കം നൽകിയിട്ടും കുലുങ്ങാത്ത വി.സി സെനറ്റ് പിരിച്ചുവിടുമെന്ന ഗവർണറുടെ ഭീഷണിക്ക് മുന്നിലാണ് യോഗം വിളിക്കാൻ തയ്യാറായത്.
നിർണായകമായ ലോകായുക്ത നിയമഭേദഗതി ബിൽ,സർവകലാശാല ഭേദഗതി ബിൽ എന്നിവയിൽ ഒപ്പിടില്ലെന്ന് ഗവർണർ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും തുടർ നടപടികളിൽ സർക്കാരിനും അവ്യക്തതയുണ്ട്
യോഗ്യതയില്ലാത്ത അധ്യാപകരെ ഒഴിവാക്കണമെന്നാണ് ആവശ്യം
16 തടവുകാരുടെ മോചനത്തിനുള്ള മന്ത്രിസഭാ ശിപാർശയും ഗവർണർ അംഗീകരിച്ചു
ഈ മാസം 11നുള്ളിൽ സെനറ്റ് ചേർന്നില്ലെങ്കിൽ പിരിച്ചുവിടൽ അടക്കമുള്ള കടുത്ത നടപടികളുണ്ടാകുമെന്ന് ഗവർണർ മുന്നറിയിപ്പ് നൽകിയിരുന്നു
സർവകലാശാല നിലപാട് എന്ത് തന്നെ ആയാലും വി സിയെ കണ്ടെത്താനുള്ള നടപടികളുമായി മുന്നോട്ടു പോകാനാണ് ഗവർണറുടെ തീരുമാനം.
സെർച്ച് കമ്മിറ്റി രൂപീകരിച്ച ചാൻസലറുടെ നടപടി നിയമവിരുദ്ധമാണെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് സർവ്വകലാശാലയുടെ നടപടി
സർവകലാശാല ഭേദഗതി ബില്ലിൽ ഒപ്പിടാതെ കേരള സർവകലാശാല വിസി നിയമന നടപടികളുമായി ഗവർണർ മുന്നോട്ട് പോയതോടെയാണ് നിലപാട് കടുപ്പിക്കാൻ സിപിഎം തീരുമാനിച്ചത്
ആഭ്യന്തര വകുപ്പ് സെക്രട്ടറി , ഡിജിപി എന്നിവരെ എതിർകക്ഷികളാക്കിയാണ് ഹരജി സമർപ്പിച്ചത്
മുഖ്യമന്ത്രി തനിക്കെതിരെ പറഞ്ഞതിനോട് പ്രതികരിക്കാൻ ഇല്ലെന്ന് ഗവർണർ
'പൗരത്വ ഭേദഗതി വിഷയത്തെ പൊടിതട്ടിയെടുക്കാനാണ് ഗവർണർ ശ്രമിക്കുന്നത്'
എക്സൈസ് മന്ത്രി എം.ബി. രാജേഷ് നേരിട്ടെത്തി നടത്തിയ ക്ഷണമാണ് ഗവർണർ സ്വീകരിക്കാതിരുന്നത്
മന്ത്രിസഭയുടെ നിർദേശത്തിനനുസരിച്ച് ഗവർണർമാർ പ്രവർത്തിക്കണമെന്ന് സുപ്രിം കോടതി വിധിയുണ്ടെന്നും മുഖ്യമന്ത്രി
സെർച്ച് കമ്മിറ്റിയിൽ നിന്നും പ്രതിനിധിയെ നിർദേശിക്കണമെന്ന ഗവർണറുടെ ആവശ്യത്തിൽ നിയമോപദേശം തേടാനാണ് സർവകലാശാല തീരുമാനിച്ചിരിക്കുന്നത്. നാളെ ചേരുന്ന സിൻഡിക്കേറ്റ് സെനറ്റ് യോഗത്തിന്റെ തിയതി തിരുമാനിക്കും.
സംഘടനാ തെരഞ്ഞെടുപ്പിനെക്കുറിച്ചല്ല ഭാരത് ജോഡോ യാത്രയെക്കുറിച്ചാണ് കോൺഗ്രസും രാഹുൽ ഗാന്ധിയും ചിന്തിക്കുന്നതെന്നും ജയറാം രമേശ്
ബില്ലുകളുടെ കാര്യത്തിൽ സർക്കാർ തീരുമാനമെടുക്കുമെന്നും ഗവർണർ ഒരു ആർഎസ്എസ് നേതാവിനെ കണ്ടത് കീഴ്വഴക്കത്തിന്റെ ലംഘനമാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി
ബില്ലുകൾ പരിശോധിക്കുന്നതിന് മുമ്പേ ഒപ്പിടില്ലെന്ന് പറഞ്ഞത് ഗൗരവതരമാണെന്നും ഇത് ഭരണഘടനാ പ്രതിസന്ധികളിലേക്ക് നയിക്കുമെന്നും മന്ത്രി
ഗവർണറുടെ ഓഫീസിന്റെ പരിശുദ്ധി കാക്കണമെന്നും സർക്കാരിന്റെ പ്രവർത്തനങ്ങളിൽ ഇടപെടരുതെന്നും നിർദേശിക്കണമെന്ന് ആവശ്യപ്പെട്ടാണ് കത്തയച്ചത്
''ഒരു സീറ്റ് നേടാൻ കഴിയാത്ത ബി.ജെ.പി ഗവർണറെ വച്ച് കളിച്ചാൽ അതൊന്നും കേരളം അംഗീകരിക്കാൻ പോകുന്നില്ല. കേരളത്തിലെ ഏതെങ്കിലും വൈസ് ചാൻസലറായി സംഘിയെ വെക്കാൻ അദ്ദേഹത്തിനു മോഹമുണ്ടാകും. അതൊന്നും നടക്കില്ല.''