Light mode
Dark mode
ആലപ്പുഴ ,എറണാകുളം, തൃശൂർ ,മലപ്പുറം ,കോഴിക്കോട് ,കണ്ണൂർ കാസർകോട് ജില്ലകളിലാണ് മുന്നറിയിപ്പ്
കഠിനമായ ചൂടിൽനിന്ന് കനത്ത മഴയിലേക്ക്, പിന്നാലെ പ്രളയം, ഒരാഴ്ചക്കിടെ ഉത്തരേന്ത്യയിലെ കാലാവസ്ഥയിൽ വലിയ മാറ്റമാണുണ്ടായത്
കുട്ടികൾ വെള്ളത്തിൽ കുളിക്കുന്നതിനിടെയാണ് അപകടമുണ്ടായതെന്ന് പൊലീസ് പറഞ്ഞു.
വെള്ളം ഒഴുകിപ്പോവാൻ സൗകര്യമില്ലാത്തതിനാൽ ശശി തരൂർ എം.പിക്കടക്കം പുറത്തിറങ്ങാനായില്ല.
തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള ജില്ലകളിൽ യെല്ലോ അലര്‍ട്ട്
കോട്ടയം, ഇടുക്കി, പാലക്കാട്, വയനാട് ഒഴികെയുള്ള ജില്ലകളിൽ യെല്ലോ അലർട്ട്
മഴക്കെടുതിയെ തുടർന്ന് വെള്ളിയാമറ്റം വില്ലേജിൽ ക്രൈസ്റ്റ് കിങ് സ്കൂളിൽ ക്യാംപ് തുറന്നു.
ബംഗാള്‍ ഉള്‍ക്കടലില്‍ ഇന്നലെ ഈ സീസണിലെ ആദ്യ ന്യൂനമര്‍ദം രൂപപ്പെട്ടിട്ടുണ്ട്.
കോഴിക്കോട് മെഡിക്കൽ കോളജിലെ മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ വെള്ളം കയറി.
ജാഗ്രത പാലിക്കണെന്നും സുരക്ഷിത സ്ഥലങ്ങളിൽ കഴിയണമന്നും സിവിൽ ഡിഫൻസ് അഭ്യർത്ഥിച്ചു
അപകടസാധ്യത മുന്നിൽക്കണ്ട് വെള്ളച്ചാട്ടത്തിൽ കുളിക്കുന്നതിന് നിരോധനമേർപ്പെടുത്തിയിട്ടുണ്ട്.
നിലവിൽ തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും ശ്രീലങ്കയ്ക്കും മുകളിലായി ചക്രവാതച്ചുഴി നിലനിൽക്കുന്നുണ്ട്.
വാദികൾ നിറഞ്ഞൊഴുകുന്നതിനാൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു
രണ്ട് ദിവസമായി തുടരുന്ന കനത്ത മഴക്ക് ഇന്ന് ശമനമായെങ്കിലും പലയിടങ്ങളിലും വെള്ളക്കെട്ടുകൾ തുടരുകയാണ്
പുലർച്ചെ മുതൽ ദുബൈയിലേക്ക് പോകാൻ എത്തിയവർ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ കാത്തിരിക്കുകയാണ്
ബുധനാഴ്ച വരെ ശക്തമായ കാറ്റിനും മഴക്കും സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു
അവധിയില്ലാത്ത ഗവർണറേറ്റുകളിൽ ഓഫീസിലെത്താൻ പ്രയാസപ്പെടുന്ന തൊഴിലാളികൾക്ക് 'വർക്ക് ഫ്രം ഹോം' സംവിധാനം ഉപയോഗിക്കാവുന്നതാണ്
പൊതു, സ്വകാര്യ, അന്തർദേശീയ സ്കുളുകൾക്ക് അവധി ബാധകമായിരിക്കും
തൂത്തുക്കുടിയിലും തിരുനെൽവേലിയിലും താഴ്ന്നയിടങ്ങളിൽ വെള്ളം കയറി
തമിഴ്നാട്ടിലെ നാല് ജില്ലകളിൽ ഇന്നും സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു