Light mode
Dark mode
2018 ശേഷം ആദ്യമായാണ് ഒരു കോൺഗ്രസ് മുഖ്യമന്ത്രി രാജ്യത്ത് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുന്നത്
ഹൈക്കമാൻഡ് നിരീക്ഷകർ താമസിക്കുന്ന ഹോട്ടലിന് മുന്നിൽ പ്രതിഭാ സിങ്ങ് അനുകൂലികളുടെ പ്രതിഷേധം
ഹിമാചൽ പ്രദേശിലൂടെ പാർട്ടി പുനരുജ്ജീവനം ആരംഭിച്ചുവെന്നും ഹൈക്കമാൻഡ് ആഗ്രഹിക്കുന്നവർ മുഖ്യമന്ത്രിയാകുമെന്നും സുഖ്വീന്ദർ സിങ് സുഖു
എം.എൽ.എമാരെ ഉടൻ ഛത്തീസ്ഗഢിലേക്ക് മാറ്റിയേക്കും
ഗുജറാത്തിൽ പോലും മുഖ്യമന്ത്രി സ്ഥാനാർഥിയെ നിർത്തിയ ആപ് ഹിമാചലിൽ അതിന് മുതിരാതിരുന്നത് ഈ പരാജയം മുന്നിൽകണ്ടാവും എന്നാണ് വിലയിരുത്തൽ.
ജെ.പി നദ്ദയും അനുരാഗ് താക്കൂറും സംസ്ഥാനത്ത് തമ്പടിച്ച് പ്രചാരണം നടത്തിയിട്ടും ബി.ജെ.പിയെ മലർത്തിയടിക്കാൻ കോൺഗ്രസിനായത് പ്രതിഭാ സിങ് നടത്തിയ പ്രവർത്തനങ്ങളുടെ മികവിലാണ്.
കോൺഗ്രസിനേയും ബിജെപിയേയും മാറിമാറി പരീക്ഷക്കലാണ് ഹിമാചലിന്റെ പാരമ്പര്യം. ആ പതിവ് ഇത്തവണയും തെറ്റിച്ചില്ല.
തിയോഗിലെ സിറ്റിങ് സീറ്റിൽ മത്സരിച്ച സി.പി.എം സ്ഥാനാർഥി രാകേഷ് സിംഘ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിലാണ് നടപടിയെന്ന് ഹിമാചൽപ്രദേശ് കോൺഗ്രസ് അധ്യക്ഷൻ വ്യക്തമാക്കി.
67.04 ശതമാനമാണ് ഇത്തവണ രേഖപ്പെടുത്തിയ പോളിങ്
നവംബര്‍ 12നാണ് 68 മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ്.
ജനങ്ങളിൽനിന്ന് അതിഗംഭീരമായ പ്രതികരണമാണ് ലഭിക്കുന്നത്. ജനങ്ങൾ മാറ്റം ആഗ്രഹിക്കുന്നുവെന്നും സച്ചിൻ പൈലറ്റ് മീഡിയവണിനോട് പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദി വരും ദിവസങ്ങളില്‍ പ്രചാരണത്തിന് എത്തിയേക്കും
ഹിമാചലിൽ പരസ്യ പ്രചാരണത്തിന് അവശേഷിക്കുന്നത് ഇനി മൂന്നു ദിവസം മാത്രമാണ്. ഓരോ അഞ്ച് വർഷം കൂടുമ്പോഴും ഭരണം മാറി വരുന്ന സംസ്ഥാനത്ത് ഇക്കുറി ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്.
ഹിമാചൽ പ്രദേശിലെ കിന്നൗർ സ്വദേശിയായ നേഗി ഇത്തവണത്തെ ഹിമാചൽ നിയമസഭാ തെരഞ്ഞെടുപ്പിലും നവംബർ രണ്ടിന് പോസ്റ്റൽ ബാലറ്റ് വഴി വോട്ട് രേഖപ്പെടുത്തിയിരുന്നു.
62 സ്ഥാനാർഥികളുടെ പട്ടികയാണ് പുറത്തിറക്കിയത്
ഓൾ ഇന്ത്യ റേഡിയോ, ദൂര്‍ദര്‍ശനന്‍ ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും നിബന്ധന ബാധകമാണ്.
അപകടത്തിൽ പത്ത് പേർക്ക് പരിക്കേറ്റു. ഞായറാഴ്ച രാത്രിയോടെയാണ് സംഭവം
മൂന്നുമണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിലൂടെയാണ് പൊലീസും ദുരന്തനിവാരണസേനയും ആളുകളെ രക്ഷപ്പെടുത്തിയത്.
ഓരോ ജില്ലയിലും നേരിട്ടെത്തി പ്രവർത്തകരെ കാണാനാണ് എ.ഐ.സി.സി സെക്രട്ടറിമാർക്ക് നിർദേശം