Light mode
Dark mode
തമിഴ്നാട്ടിൽനിന്ന് വിനോദസഞ്ചാരത്തിന് എത്തിയവരുടെ വാഹനമാണ് അപകടത്തിൽപ്പെട്ടത്.
രണ്ട് പേരെ കൊലപ്പെടുത്തിയെന്ന് സംശയിക്കുന്ന കട്ടക്കൊമ്പന്റെ മുന്നിൽ നിന്നാണ് ഫോട്ടോ എടുത്തത്
കോട്ടയത്ത് യു.ഡി.എഫും എൽ.ഡി.എഫും ഒരു മാസം മുൻപു തന്നെ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് പ്രചാരണം തുടങ്ങിയിരുന്നു
കഴിഞ്ഞ ദിവസമാണ് തുളസിക്ക് തേനീച്ചയുടെ കുത്തേറ്റത്
നേരത്തെ അരിക്കൊമ്പൻ സ്ഥിരമായി തകർത്തിരുന്ന റേഷൻകടയിലാണ് കാട്ടാന ആക്രമണമുണ്ടായത്
കുമളി അട്ടപ്പള്ളം സ്വദേശി ജിത്തു (22) ആണ് മരിച്ചത്. ഓട്ടോറിക്ഷാ ഡ്രൈവറാണ്.
കൊച്ചി- ധനുഷ്കോടി ദേശീയപാതയ്ക്ക് സമീപത്തായാണ് ആനകളെത്തിയത്.
ബൈക്കിൽ പിന്തുടർന്നെത്തിയ മൂവർ സംഘം കത്തി ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു
കാഞ്ഞിരവേലി സ്വദേശി ഇന്ദിരയാണ് കൊല്ലപ്പെട്ടത്
2022ലാണ് മക്കളില്ലാത്ത ചക്കുപള്ളം സ്വദേശികളായ ദമ്പതികൾ ഉത്തർപ്രദേശിലുള്ള നിർധന കുടുംബത്തിലെ സ്ത്രീയിൽ നിന്ന് കുട്ടിയെ ഏറ്റുവാങ്ങിയത്
തോട്ടം മേഖലയിലെ പ്രശ്നങ്ങളിൽ വിദഗ്ധ പഠനം വേണമെന്ന നിലപാടിൽ സർക്കാർ
ഒരു ലയത്തിൽ ചുരുങ്ങിയത് നാല് കുടുംബങ്ങളെങ്കിലും ഉണ്ടാകും
2021 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്
അരുണിൽ നിന്ന് മൊബൈൽ ഫോൺ വാങ്ങി വെച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചത്
മൊബൈൽ ഫോൺ വാങ്ങി വെച്ചതാണ് പ്രകോപന കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം
ഉപ്പുതറ സ്വദേശി അജിത് ആണ് മരിച്ചത്.
വീടുവിട്ടുപോയ പെൺകുട്ടിയെ പൊലീസ് കണ്ടെത്തി മൊഴിയെടുത്തപ്പോഴാണ് പീഡനവിവരം പുറത്തായത്.
ഉടുമ്പൻചോല പാറക്കൽ ഷീലയെയാണ് അയൽവാസിയായ ശശി അപായപ്പെടുത്തിയത്
അടിമാലിയിലെ പെട്ടിക്കടക്ക് മുന്നിൽ 'ദയാവധത്തിന് തയ്യാർ' എന്ന ബോർഡ് സ്ഥാപിച്ചായിരുന്നു ഇരുവരുടെയും പ്രതിഷേധം
വീട്ടിൽ വാടകക്ക് താമസിക്കുന്ന സന്തോഷ്, ഭാര്യ ശ്രീജ എന്നിവർക്ക് പരിക്കേറ്റു