Light mode
Dark mode
ഇടിയുടെ ആഘാതത്തിൽ ബസിന്റെ ചില്ല് തകർന്ന് രണ്ട് കുട്ടികൾ പുറത്തേക്ക് തെറിച്ചുവീണു.
വിഭാഗീയത രൂക്ഷമായ രാമങ്കരിയിൽ ഇന്നലെയുണ്ടായ തർക്കത്തിന് പിന്നാലെയായിരുന്നു സംഘർഷം.
ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ വച്ചാണ് ആക്രമണമുണ്ടായത്.
ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ
കുടുംബവുമായും ഡോക്ടർമാരുമായും സംസാരിച്ചിട്ടുണ്ടെന്നും ആവശ്യമായ എല്ലാ പിന്തുണയും നൽകുമെന്നും ബി.സി.സി.ഐ സെക്രട്ടറി ജയ് ഷാ ട്വീറ്റ് ചെയ്തു
വലിയകുന്ന് താലൂക്ക് ആശുപത്രിയിലാണ് അപകടം
മണ്ണാർക്കാട് സ്വദേശി കുഞ്ഞാമുവാണ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്.
കിസാൻ സഭയുടെ ദേശീയ സമ്മേളനത്തിനായി സ്ഥാപിച്ച കൊടി തോരണമാണ് പൊട്ടി വീണത്
കുപിതനായ ജിതേന്ദർ ഇവിടെ നിന്ന് പോയ ശേഷം, മിനിറ്റുകൾക്കകം ഒരു തോക്കുമായി മടങ്ങിയെത്തുകയായിരുന്നു.
പരുക്കേറ്റവരെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലേക്ക് കൊണ്ടുവരികയാണ്
കഞ്ഞിക്കുഴി സ്വദേശി അമലാണ് ആക്രമിച്ചത്.
പെൺകുട്ടി വീണിട്ടും ബസ് നിർത്താതെ പോവുകയായിരുന്നു.
ടോട്ടനത്തിൽ നിന്നും ലോണിലാണ് സെൽസോ വിയ്യാറയലിന് വേണ്ടി കളിക്കുന്നത്
ഹർഷൽ പട്ടേൽ എറിഞ്ഞ പന്ത് കൊണ്ടാണ് കോഹ്ലിക്ക് പരിക്കേറ്റത്
വിമാനത്തിന്റെ ചിറകും യന്ത്ര ഭാഗങ്ങളുമായി പോയ ട്രെയിലറാണ് അപകടമുണ്ടാക്കിയത്.
ഹോസ്റ്റലിലെ ബി.ടെക് വിഭാഗത്തില്‍ ഇല്ലാത്ത ആളുകളാണ് വന്ന് മര്‍ദിച്ചതെന്ന് വിദ്യാര്‍ഥി പറഞ്ഞു.
ആക്രമിച്ചവരെ തിരിച്ചറിഞ്ഞിട്ടുണ്ടെങ്കിലും ഇവരെ പിടികൂടിയിട്ടില്ല.
കശാപ്പുശാലയിലേക്ക് കൊണ്ടുപോവുകയായിരുന്ന പോത്താണ് വിരണ്ടോടിയത്.
രാത്രി ഏഴ് മണിയോടെയാണ് സംഭവം.
അപകടത്തിൽ ഒരാൾക്ക് ഗുരുതരമായി പരുക്കേറ്റു