Light mode
Dark mode
തന്റെ സിനിമയില്‍ സഹസംവിധായകന് ആവാന്‍ എന്നെ ക്ഷണിച്ച വിജയ്നാഥ് എനിക്ക് മറ്റൊരു കാര്യം കൂടി ഓഫര്‍ ചെയ്തു, സിനിമയിലെ നായകന്റെ വേഷം! സുമര സണ്ണി, ആറന്മുള പൊന്നമ്മ, വിലാസിനി കൂടാതെ മറ്റു ചില പുതുമുഖങ്ങളും...
'ഡിസ്റ്റോപ്പിയന്‍ മോക്യുമെന്ററി ' എന്ന വിഭാഗത്തില്‍ പെടുത്താവുന്ന തരത്തില്‍, സാങ്കല്പികമായ ഒരിടത്ത് പ്രത്യക്ഷപ്പെടുന്ന കഥാപാത്രങ്ങളുടെ ഒരു ഡോക്യുമെന്ററി ഷൂട്ടിംഗിനിടയിലെ സംഭാഷണങ്ങളിലൂടെയാണ് സിനിമ...
തന്റെ ആദ്യത്തെ മലയാള സിനിമയെ കുറിച്ച് ഉള്ളൊഴുക്കിൻെറ സഹനിർമാതാവ് സജ്ഞീവ് നായർ
കരിയറിലെ തന്റെ ആദ്യ നായിക വേഷത്തിൽ 'വൺസ് അപ്പോൺ എ ടൈം ഇൻ കൊച്ചി'യിൽ എത്തിയിരിക്കുകയാണ് ദേവിക.
സിനിമയെന്നത് കാഴ്ചകളിലൂടെയുള്ള സംവേദനം ആണെങ്കില്‍ പ്രേക്ഷകന് 'തടവ് ' എന്ന സിനിമ കാഴ്ചയുടെ ഒരു പൂരമായി മാറി എന്നതാണ് സിനിമയുടെ മേന്മ. സിനിമയുടെ തുടക്കത്തിനും ക്ലൈമാക്സിനുമുള്ള കൃത്യമായ ബന്ധവും...
'സിനിമയിലെ ബ്ലാക്ക് ആന്റ് വൈറ്റ് കാലം മുതല്‍ ഒരുപാടു പ്രശ്നങ്ങളുണ്ടായിട്ടുണ്ട്. ഒരുപാടുപേരുടെ കഥകളറിയാം. അവരെല്ലാം ലഹരി ഉപയോഗിച്ചിട്ടാണോ?'
ലഹരി ഉപയോഗിക്കുന്നവരുടെ പേര് വിവരങ്ങള്‍ പൊലീസിന്റെ പക്കലുണ്ടെന്ന് ജി സുരേഷ് കുമാര്‍
ലഹരി ഉപയോഗം കണ്ടെത്തിയാൽ റെയ്ഡുകൾ നടത്തുമെന്നും സിനിമാ പ്രവര്‍ത്തകരുടെ സഹകരണം പ്രതീക്ഷിക്കുന്നതായും കമ്മീഷണര്‍
ഗണേഷ് കുമാറിന്റെ പരാമർശം ശരിയെന്ന് നിർമാതാവ്
ആദില്‍ മൈമൂനത്ത് അഷറഫ് രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രം നവംബര്‍ ആദ്യവാരത്തോടെ തിയേറ്ററുകളിലെത്തും.
ജാതി വ്യവസ്ഥ, വര്‍ണ്ണ വിവേചനം, ടോക്സിക് പാരന്റിങ്, മുസ്ലിം വേട്ട എന്നീ വിവിധ അടരുകളിലുള്ള വിഷയങ്ങള്‍ വ്യക്തമായി സംസാരിച്ച സിനിമയാണ് ഹര്‍ഷദിന്റെ കഥയില്‍ മമ്മൂട്ടി നായകനായി പുറത്തിറങ്ങിയ 'പുഴു' എന്ന...
സ്റ്റുഡിയോ ജോലിക്കാരില്‍ മലയാളി ആയിട്ട് ഞാന്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നാല്‍, എന്നെ കണ്ടാല്‍ മലയാളി ആണെന്ന് തോന്നുകയില്ല. പലരും എന്നെ ഉത്തരേന്ത്യക്കാരനാണെന്ന് തെറ്റിദ്ധരിക്കാറുണ്ട്. അതുകൊണ്ട്...
പഴയതും പുതിയതുമായ മാധ്യമങ്ങളെക്കാള്‍ സാമാന്യ ജനങ്ങളില്‍ല്‍ ബോധ്യങ്ങളെ രൂപപ്പെടുത്തുന്നത് അടക്കംപറച്ചിലുകളാണ്. അത്തരം മര്‍മറിങ്ങുകളിലൂടെ ഉരുണ്ടുകൂടുന്ന ഒരുതരം അപരവിദ്വേഷം സമൂഹത്തില്‍ വെറുപ്പിന്റെ...
നാളെ എക്സിക്യൂട്ടീവ് യോഗം ചേർന്നേക്കും
ആദം അയ്യൂബ് എഴുതുന്ന പംക്തി 'വൈഡ് ആംഗിള്‍' ആരംഭിക്കുന്നു
15 വർഷങ്ങൾക്കു ശേഷമാണ് മമ്മൂട്ടിയും അമല്‍ നീരദും ഒരുമിക്കുന്നത്
വീട്ടുവളപ്പിൽ വൈകിട്ട് അഞ്ച് മണിക്ക് പൂർണ ഔദ്യോഗിക ബഹുമതികളോടെയായിരിക്കും സംസ്കാരം
അഞ്ചുപതിറ്റാണ്ടിലേറെയായി മലയാള സിനിമയുടെ മുഖമായിരുന്നു കെ.പി.എ.സി ലളിത
പ്രശസ്ത ചിത്രമായ 'മതിലുകളിൽ' നാരായണി എന്ന കഥാപാത്രത്തിന് ശബ്ദം നൽകിയതും കെ.പി.എ.സി ലളിതായിരുന്നു