Light mode
Dark mode
വൈക്കം സത്യഗ്രഹ സമരത്തിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടന സമ്മേളനത്തിൽ പങ്കെടുക്കുന്നതിനായാണ് അദ്ദേഹം എത്തുന്നത്
മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ വാക്കുകള്‍ ഭരണപക്ഷ ബെഞ്ചിലും ചിരിപടര്‍ത്തി
പാർട്ടി അംഗമാകുന്നവര്‍ മദ്യപിക്കാന്‍ പാടില്ലെന്ന വ്യവസ്ഥ നീക്കി പാര്‍ട്ടി ഭരണഘടനാ ഭേദഗതി ചെയ്തതിലാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി.എം സുധീരന് എതിർപ്പറിയിച്ചത്.
അദാനിക്കെതിരെ രാഹുൽ ഗാന്ധിക്ക് ഒപ്പം പോരാട്ടം തുടരുമെന്നും മുഴുവൻ പ്രവർത്തകരും പോരാട്ടത്തിൽ അണിചേരുമെന്നും ഖാർഗെ പറഞ്ഞു
പൊലീസിൽ നൽകിയ പരാതിയിൽ രണ്ട് മാസമായിട്ടും നടപടി സ്വീകരിക്കാതിരുന്ന സാഹചര്യത്തിലാണ് പരാതിക്കാരൻ കോടതിയെ സമീപിച്ചത്.
വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേക്കുള്ള കവാടമായ ഇന്ത്യയുടെ തന്ത്രപ്രധാനമായ 'സിലിഗുരി ഇടനാഴി'ക്ക് ഭീഷണിയായിരിക്കുകയാണ് ദോക്ലാമിലെ ചൈനയുടെ നിർമാണം
''നിങ്ങളെപ്പോലുള്ള ഒരാൾ ദരിദ്രനാണെന്ന് അവകാശപ്പെടുന്നു. തൊട്ടുകൂടാത്തവരിൽ ഒരാളാണ് ഞാൻ''
പ്രധാനമന്ത്രി നരേന്ദ്ര മോദി വരും ദിവസങ്ങളില്‍ പ്രചാരണത്തിന് എത്തിയേക്കും
ഗുജറാത്തിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാത്തതുകൊണ്ട് മോർബിയിൽ തകർന്നു വീണതുപോലുള്ള നിരവധി പാലങ്ങൾ ഉദ്ഘാടനം ചെയ്യാൻ മോദിക്ക് ഇനിയും സമയമുണ്ടെന്ന് ഖാർഗെ പരിഹസിച്ചു.
ഖാർഗെ അധ്യക്ഷനായതിന് പിന്നാലെ രാജിവെച്ച പ്രവർത്തക സമിതി അംഗങ്ങളും ജനറൽ സെക്രട്ടറിമാരുമാണ് സ്റ്റിയറിങ് കമ്മിറ്റിയിലുള്ളത്.
ഖാർഗെ കോൺഗ്രസ് പ്രസിഡന്റായി സ്ഥാനമേൽക്കുന്നതിന്റെ ഭാഗമായി സ്ഥാപിച്ച ബോർഡാണ് അജ്ഞാതർ നശിപ്പിച്ചത്.
ഇന്ന് ചേരുന്ന ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പ് സ്ക്രീനിംഗ് കമ്മിറ്റി യോഗമാണ് ഖാർഗെ പങ്കെടുക്കുന്ന ആദ്യ ഔദ്യോഗിക പരിപാടി
വിജയിയായതിന്റെ സർട്ടിഫിക്കറ്റ് തെരെഞ്ഞടുപ്പ് അതോറിറ്റി ചെയർമാൻ മധുസൂദൻ മിസ്ത്രി ഖാർഗെയ്ക്ക് കൈമാറും.
കാൽ നൂറ്റാണ്ടിന് ശേഷമാണ് ഗാന്ധി കുടുംബത്തിന് പുറത്തുനിന്ന് ഒരാൾ കോൺഗ്രസ് പ്രസിഡന്റ് പദവിയിലെത്തുന്നത്.
7897 വോട്ടുകൾ നേടിയാണ് ഖാർഗെ കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ ചരിത്ര വിജയം നേടിയത്.
തെരഞ്ഞെടുപ്പിൽ പിന്തുണച്ചവർക്ക് 20 ഭാഷകളിൽ തരൂർ നന്ദി പറഞ്ഞു
7,897 വോട്ടാണ് ഖാർഗെയ്ക്ക് ലഭിച്ചത്. അധ്യക്ഷ തെരഞ്ഞെടുപ്പിൽ വീറും വാശിയും നിറച്ച് തുടക്കം മുതൽ രംഗത്തുണ്ടായിരുന്ന ശശി തരൂറിന് 1,072 വോട്ടും ലഭിച്ചു
ജവഹർലാൽ നെഹ്റുവിന്റെ പിതാവ് മോത്തിലാൽ നെഹ്റു മുതലാണ് കോൺഗ്രസ് പാർട്ടിയുടെ അധ്യക്ഷ പദവിയിലേക്ക് നെഹ്റു കുടുംബം എത്തുന്നത്
പതിവ് ചർച്ചകൾക്കും നാടകങ്ങൾക്കും അഭിപ്രായ ഭിന്നതകൾക്കും എല്ലാം ഒടുവിലാണ് സ്ഥാനാർത്ഥി നിർണയവും തെരഞ്ഞെടുപ്പും നടന്നത്
ആറാം തവണയാണ് പാർട്ടി അധ്യക്ഷനെ കണ്ടെത്താൻ കോൺഗ്രസ് തെരഞ്ഞെടുപ്പ് നടത്തിയത്