Light mode
Dark mode
ദിവസങ്ങളുടെ പഴക്കമുള്ള മൃതദേഹം നടപടികൾ പൂർത്തിയാക്കി ആർക്കു കൈമാറണമെന്നു പോലും പൊലീസിന് വ്യക്തതയില്ല
പൊലീസ് പറഞ്ഞിട്ടാണ് യുവതി അക്രമികളെ ചെരിപ്പ് കൊണ്ടടിച്ചത്
2017 സെപ്റ്റംബർ അഞ്ചിന് രാത്രിയാണ് ബംഗളൂരു രാജരാജേശ്വരി നഗറിലെ വസതിക്കു മുന്നിൽ തീവ്രഹിന്ദുത്വ പ്രവർത്തകരുടെ വെടിയേറ്റ് ഗൗരി ലങ്കേഷ് കൊല്ലപ്പെടുന്നത്.
കഴുത്തിലേറ്റ ആഴമേറിയ മുറിവാണ് വിഷ്ണുപ്രിയയുടെ മരണത്തിന് കാരണമായതെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് പറയുന്നു.
ശബ്ദം കേട്ട് നാട്ടുകാർ ഓടിയെത്തിയപ്പോഴാണ് വിഷ്ണുപ്രിയയെ കഴുത്തറുത്ത നിലയിൽ കണ്ടെത്തിയത്
പ്രതികള്‍ക്ക് പ്രായപൂര്‍ത്തിയാകാത്തതുകൊണ്ട് ജുവനൈല്‍ ഹോമിലേക്ക് മാറ്റി
മേലാക്കം സ്വദേശി കുഞ്ഞിമുഹമ്മദ് (65) ആണ് കൊല്ലപ്പെട്ടത്.
തെറ്റ് ചെയ്തയാളെ പുറത്തിറക്കാനില്ല, അതേസമയം വാർത്തകളിൽ കാണുന്ന പല കാര്യങ്ങളും അംഗീകരിക്കാനാവില്ലെന്നും ഷാഫിയുടെ ഭാര്യ പറഞ്ഞു.
തമിഴ്നാട്ടിലെ അരിയാലൂർ ജില്ലയിൽ പൊയ്യൂരിലാണ് സംഭവം
വീട്ടുവളപ്പിൽ പരമാവധി കുഴികളെടുത്ത് പരിശോധന നടത്തും
അതിർത്തി തർക്കമാണ് സംഭവത്തിലേക്ക് നയിച്ചത്
കൂട്ടായി വാടിക്കൽ സ്വദേശികളായ മുബാറക്ക്, ഇസ്മായിൽ എന്നിവരെയാണ് തിരൂർ പോലീസ് അറസ്റ്റ് ചെയ്തത്
ഒരു മാസം മുമ്പ് നിലമ്പൂര്‍ പുന്നപ്പുഴയിലാണ് ചെറുപുള്ളി സ്വദേശി ബാബുവിന്റെ മൃതദേഹം കണ്ടെത്തിയത്
കോളിളക്കം സൃഷ്ടിച്ച കേസിൽ നടന്ന അന്വേഷണത്തിനൊടുവിൽ പ്രതികളെ കോടതി ശിക്ഷിച്ചു
കോട്വാലി പൊലീസ് സ്റ്റേഷൻ പരിധിയിലെ സൈഖേദ ഗ്രാമത്തിൽ തിങ്കളാഴ്ചയാണ് സംഭവം നടന്നത്
തലക്കടിച്ച് പരിക്കേൽപ്പിച്ച ശേഷം വായിൽ കമ്പി കുത്തിക്കയറ്റിയായിരുന്നു കൊലപാതകം
ബന്ധുവായ സുരേഷാണ് കൊല നടത്തിയത്
ഭർതൃപിതാവ് ഭീഷണിപ്പെടുത്തുന്നതായും തനിക്ക് അവരെ ഭയമാണെന്നും പെൺകുട്ടി തലേദിവസം അമ്മാവനെ വിളിച്ച് പറഞ്ഞിരുന്നു
ഇരട്ട കൊലപാതകം നടത്തിയത് യുവതിയുടെ പരിചയക്കാരും ഫോളോവേഴ്സുമാണെന്ന് ആരോപണം.
രാജ്യത്തിന്റെ വടക്കു കിഴക്കൻ പ്രവിശ്യയിലാണ് സംഭവം. ഒരു മുൻ പൊലീസുകാരനാണ് വെടിയുതിർത്തത്.