Light mode
Dark mode
അതേസമയം മുഈനലി തങ്ങള്‍ക്കെതിരെ നടപടി വേണ്ടെന്ന് ലീഗ് ഉന്നതാധികാരസമിതി യോഗത്തിലെ തീരുമാനം കുഞ്ഞാലിക്കുട്ടിക്ക് തിരിച്ചടിയാണെന്നാണ് വിലയിരുത്തപ്പെടുന്നത്. മുഈനലിക്കെതിരെ തിരക്കിട്ട് നടപടി വേണ്ടെന്ന...
വിമര്‍ശനങ്ങളും വിയോജിപ്പുകളും ജനാധിപത്യം സക്രിയമാവുന്നതിന്റെ ഭാഗമാണ്. മുസ്ലിം ലീഗില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നതും അത് തന്നെയാണ്. ഇരുമ്പ് മറകളില്‍ അടച്ചിട്ട നിശ്വാസങ്ങളല്ല ഈ പാര്‍ട്ടിയില്‍ നിന്ന്...
മുഈനലി തങ്ങളെ പുറത്താക്കണമെന്ന കുഞ്ഞാലിക്കുട്ടിയുടെ ആവശ്യത്തെ പി.എം.എ സലാം ഒഴികെയുള്ള നേതാക്കളാരും പിന്തുണച്ചില്ല
കുഞ്ഞാലിക്കുട്ടി യുഗം ലീഗില്‍ അവസാനിക്കുകയാണ്. അദ്ദേഹം ബ്ലാക്ക് മെയില്‍ രാഷ്ട്രീയത്തിന്റെ ആശാനാണ്. അതുകൊണ്ടാണ് താന്‍ അതേനാണയത്തില്‍ തിരിച്ചടിച്ചത്.
മുഈനലി ചെയ്ത കാര്യങ്ങള്‍ തെറ്റാണ്. അത് അദ്ദേഹത്തെ ബോധ്യപ്പെടുത്തിയിട്ടുണ്ട്. ഹൈദരലി ശിഹാബ് തങ്ങളുടെ അനുമതിയോടെ മാത്രമേ അന്തിമ തീരുമാനമെടുക്കൂകയുള്ളൂ.
മുഈനലി തങ്ങള്‍ക്കെതിരെ കടുത്ത നടപടി വേണ്ടെന്നാണ് പാണക്കാട് കുടുംബത്തിന്റെയും നിലപാട്. പാണക്കാട് റഷീദലി ശിഹാബ് തങ്ങളാണ് കുടുംബത്തിന്റെ അഭിപ്രായം ലീഗ് ഉന്നതാധികാര സമിതി യോഗത്തെ അറിയിച്ചത്.
ഇന്ന് രാവിലെ പാണക്കാട് കുടുംബാംഗങ്ങള്‍ മുഈനലിയുടെ വിഷയത്തില്‍ ചര്‍ച്ച നടത്തിയിരുന്നു. മുഈനലിക്കെതിരെ കടുത്ത നടപടി വേണ്ട, താക്കീത് മതിയെന്നാണ് പാണക്കാട് കുടുംബത്തിന്റെ അഭിപ്രായം.
മുഈനലി ശിഹാബ് തങ്ങൾ കുഞ്ഞാലിക്കുട്ടിക്കെതിരെ ഉയർത്തിയ ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് ലീഗ് യോഗം
മുസ്ലിം ലീഗിലെ കൊട്ടാര വിപ്ലവം
ഫിനാന്‍സ് മാനേജര്‍ സമീറുമായി സംസാരിച്ച് ചന്ദ്രികയിലെ പ്രശ്നങ്ങള്‍ തീര്‍ക്കണമെന്നാണ് കത്തില്‍ പറയുന്നത്. കത്തിന്റെ കോപ്പി മീഡിയവണിന് ലഭിച്ചു.
ഏത് നേതാവിനെക്കുറിച്ച് പറഞ്ഞാലും എതിർക്കുമായിരുന്നുവെന്ന് റാഫി മീഡിയവണിനോട് പറഞ്ഞു
നാളെ നടക്കുന്ന ലീഗ് നേതൃയോഗത്തിൽ തീരുമാനമുണ്ടാകും. ഇന്ന് മലപ്പുറത്ത് ലീഗ് നേതാക്കൾ അടിയന്തര യോഗം ചേരും.
ഹൈദരലി തങ്ങള്‍ക്ക് ഇഡി സമന്‍സ് ലഭിച്ചതില്‍ പാണക്കാട് കുടുംബാംഗങ്ങള്‍ക്കുള്ള അതൃപ്തി പരസ്യമായത് നേതാക്കളെ ഞെട്ടിച്ചിട്ടുണ്ട്
പത്രസമ്മേളനത്തില്‍ മുഈനലി തങ്ങള്‍ വന്നുകയറുകയായിരുന്നു. ഒരു റോളും ഇല്ലായിരുന്നുവെന്ന് അഡ്വ.മുഹമ്മദ് ഷാ
മുഈനലിയുടേത് ഹൈദരലി തങ്ങളുടെ ശാസന മറികടന്നുള്ള അഭിപ്രായപ്രകടനമാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം പറഞ്ഞു.
മുസ്ലിംലീഗ് വിമര്ശിക്കപ്പെടാൻ പാടില്ലാത്ത വിശുദ്ധ പശുവാണെന്ന് പ്രതീതിയുണ്ടാക്കി ഇനിയും ഇവരെ രക്ഷപെടാൻ അനുവദിക്കരുത്.പുതിയ കള്ളപ്പണ ഇടപാട് സംബന്ധിച്ച് ആരോപണം ഉയർന്നു വരുന്ന പശ്ചാത്തലത്തിൽ വരും...
"ഓരോ മണ്ഡലവും സമിതി പരിശോധിക്കും. അഭിപ്രായങ്ങൾ ക്രോഢീകരിക്കും"
"സംഘ്പരിവാർ മാത്രമല്ല, ചില വ്യാജ ക്രിസ്ത്യൻ ഗ്രൂപ്പുകളെ മറയാക്കിയും വ്യാജ പ്രൊഫൈലുകൾ ഉപയോഗിച്ചും വിപുലമായ വിദ്വേഷം പ്രചരിപ്പിക്കുന്നുണ്ട്"
ജില്ലാ സെക്രട്ടറി ഉമ്മർ അറക്കൽ അടക്കമുള്ള നേതാക്കളെ പ്രവർത്തകർ മക്കരപറമ്പ് ലീഗ് ഓഫീസിൽ പൂട്ടിയിട്ടു
ഇടത് മതേതര ചേരിയില്‍ ശക്തമായ സാന്നിധ്യമായൊരു ന്യൂനപക്ഷ പാര്‍ട്ടിയെന്ന ലക്ഷ്യത്തിലാണ് സ്ഥാപക നേതാക്കള്‍ പാര്‍ട്ടി രൂപീകരിച്ചത്. എന്നാല്‍ ലീഗ് വിമര്‍ശനം മാത്രം ദൗത്യമായി സ്വീകരിച്ച പാര്‍ട്ടിയെന്ന...