Light mode
Dark mode
അഞ്ചുതെങ്ങ് സ്വദേശികളായ മൈക്കിൾ, ജോസഫ് എന്നിവരുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും
അഞ്ചു പേരാണ് വള്ളത്തിലുണ്ടായിരുന്നത്
പരാതി പുറത്ത് വന്നതിന് പിന്നാലെ പഴയ ഓപ്പറേറ്ററുടെ നേതൃത്വത്തിൽ ഡ്രഡ്ജിങ് വീണ്ടും ആരംഭിച്ചു
മത്സ്യത്തൊഴിലാളികളും ഹാർബർ വകുപ്പ് ഉദ്യോഗസ്ഥരും ചർച്ചയിൽ പങ്കെടുക്കും. ഡ്രഡ്ജിങ്ങ് പുനരാരംഭിക്കുന്നത് ചർച്ചയ്ക്ക് ശേഷമായിരിക്കും തീരുമാനിക്കുന്നത്
സമരക്കാരെ നീക്കാനുള്ള പൊലീസ് ശ്രമത്തിനിടെയാണ് ഉന്തും തള്ളുമുണ്ടായത്
നിലവിലെ ഉറപ്പിൽ മാറ്റം വന്നാൽ ചൊവ്വാഴ്ച നാലുമണിക്ക് ശേഷം പൊഴി മൂടുന്ന സമരത്തിലേക്ക് പോകുമെന്ന് സമരസമിതി അറിയിച്ചു
ചാന്നാങ്കര സ്വദേശി മുജീബിനെ പൊലീസ് കസ്റ്റഡിയിലെടുത്തു
അഴിമുഖത്ത് വച്ചായിരുന്നു വള്ളം മറിഞ്ഞത്
കളർ കോഡ് ഉറപ്പാക്കിയും ലൈറ്റ് ഉപയോഗിച്ചുള്ള മത്സ്യ ബന്ധനം നിയന്ത്രിച്ചുമായിരിക്കും അനുമതി നൽകുകയെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ
മുതലപ്പൊഴിയിലെ പ്രശ്നത്തിന് താത്ക്കാലിക പരിഹാരമെന്ന നിലയ്ക്കാണ് നാളെ പൊഴി മുറിക്കാനുള്ള തീരുമാനത്തിലേക്ക് സർക്കാർ കടന്നത്.
പെരുമാതുറയിലെയും പുതുകുറിച്ചിയിലെയും വള്ളങ്ങളാണ് അപകടത്തിൽപ്പെട്ടത്
നാലുപേർ അത്ഭുതകരമായി രക്ഷപെട്ടു
പരിക്കേറ്റവരെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു
മുതലപ്പൊഴിയിലെ അശാസ്ത്രീയത പരിഹരിക്കണമെന്നും മരിച്ചവരുടെ കുടുംബങ്ങളെ സർക്കാർ ഏറ്റെടുക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെടുന്നു
പൂത്തുറ സ്വദേശി സലിം റോബിൻസന്റെ ഉടമസ്ഥതയിലുള്ള വള്ളമാണ് അപകടത്തിൽപ്പെട്ടത്.
നിയന്ത്രണങ്ങൾ സംബന്ധിച്ച ശിപാർശ സർക്കാരിന് ഫിഷറീസ് ഡയറക്ടർ കൈമാറി
മുതലപ്പൊഴിയിലെ പ്രശ്നം നേരത്തെ പരിഹരിക്കേണ്ടത് ആയിരുന്നുവെന്ന് ഫാദർ യൂജിൻ പെരേര ചൂണ്ടിക്കാട്ടി.
മണല്‍ നീക്കം ചെയ്യാന്‍ സര്‍ക്കാര്‍ പരിഹാരം കാണാത്തതിനാല്‍ അപകട ഭീഷണി കാരണം മത്സ്യത്തൊഴിലാളികളുടെ ജീവിതോപാധി പോലും പ്രതിസന്ധിയിലാണെന്ന് ഫ്രറ്റേണിറ്റി സംസ്ഥാന പ്രസിഡന്റ് കെ.എം ഷെഫ്റിൻ
''മന്ത്രിമാരെ പിടിച്ചിറക്കെടാ എന്നൊന്നും ഞാൻ പറഞ്ഞിട്ടില്ല''
മന്ത്രിമാരായ വി.ശിവൻകുട്ടി , ജി.ആർ അനിൽ ,ആന്റണി രാജു എന്നിവരാണ് മുതലപ്പൊഴിയിലെത്തിയത്