Light mode
Dark mode
യു.എ.പി.എ ചുമത്തിയോടെയാണ് എന്‍.ഐ.എ അന്വേഷണത്തിന് വഴിയൊരുങ്ങിയത്
കഴിഞ്ഞ മാസം 19നാണ് ഖലിസ്ഥാൻ അനുകൂലികൾ ബ്രിട്ടണിലെ ഇന്ത്യ ഹൈക്കമ്മീഷനിലെ ഇന്ത്യൻ ദേശീയ പതാക മാറ്റി ഖലിസ്ഥാൻ പതാക ഉയർത്തിയത്
തീവ്രവാദ പ്രവർത്തനത്തിനുള്ള യുഎ പിഎ 16 ആം വകുപ്പാണ് പ്രതി ഷാറൂഖ് സെയ്ഫിക്കെതിരെ പൊലീസ് ചുമത്തിയത്
പ്രതിയെ പ്രവേശിപ്പിച്ച മെഡിക്കല്‍ കോളജ് ആശുപത്രിയിലടക്കം എത്തി വിവരങ്ങള്‍ ശേഖരിച്ചു
മംഗലാപുരത്ത് നിന്നും കൊച്ചിയിൽ നിന്നുമുള്ള എന്‍.ഐ.എ ടീമാണ് കണ്ണൂരിലെത്തുക.
എൻ.ഐ.എയുടെ പ്രത്യേക സംഘം ശ്രീനഗറിൽ വച്ചാണ് അറസ്റ്റ് ചെയ്തതെന്ന് ശ്രീനഗർ ആസ്ഥാനമായുള്ള വാർത്താ ഏജൻസിയായ കശ്മീർ ഡോട്ട് കോം റിപ്പോർട്ട് ചെയ്തു
59 പേരാണ് പ്രതി പട്ടികയിലുള്ളത്. കരമന അഷ്റഫ് മൗലവിയാണ് ഒന്നാം പ്രതി.
എസ്.വൈ.എസ് പ്രവർത്തകനായ ഇർഷാദിനെയാണ് കസ്റ്റഡിയിലെടുത്തത്.
നാളെ കൊച്ചി എന്‍ഐഎ ആസ്ഥാനത്ത് ഹാജരാകാന്‍ നിര്‍ദേശം
താലിബാൻ അംഗം എന്ന് പരിചയപ്പെടുത്തിയ അജ്ഞാതൻ ഇ മെയി വഴിയാണ് ഭീഷണി സന്ദേശം അയച്ചത്
ചവറയിൽ ഇന്നലെ നടന്ന റെയ്ഡിൽ ഒരാളെ കസ്റ്റഡിയിലെടുത്തിരുന്നു
ആദ്യ ഭാര്യ മെഹ്ജബീനെ വിവാഹമോചനം ചെയ്തിട്ടില്ലെന്നും മൊഴി
ആറ് പേരെ പ്രതി ചേർത്ത് കൊണ്ടാണ് കുറ്റപത്രം
കേസിൽ ഇതുവരെ 42 പേരാണ് അറസ്റ്റിലായത്. 44 പേർക്കെതിരെയാണ് കേസിൽ കുറ്റപത്രം സമർപ്പിച്ചിട്ടുള്ളത്. രണ്ടുപേരെ ഇനിയും പിടികൂടാനുണ്ട്.
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, എറണാകുളം, തൃശൂർ, മലപ്പുറം, പാലക്കാട്, കോഴിക്കോട്, കണ്ണൂർ ജില്ലകളിലെ പോപുലർ ഫ്രണ്ട് മുൻ നേതാക്കളുടെ വീടുകളിലാണ് റെയ്ഡ് നടന്നത്.
തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, പാലക്കാട് തുടങ്ങിയ ജില്ലകളിലാണ് പരിശോധന നടക്കുന്നത്.
പരിശോധനയിൽ പിഎഫ്ഐ നേതാക്കളുടെ ഐ.എസ് ബന്ധത്തിന് തെളിവുണ്ടെന്നും എൻഐഎ കോടതിയെ അറിയിച്ചു.
യുഎസ് ഫോറൻസിക് സ്ഥാപനമായ ആഴ്സണൽ കൺസൾട്ടിംഗാണ് നിർണായക വിവരം പുറത്ത് വിട്ടത്
മുഖ്യപ്രതി മുഹമ്മദ് ഷാരിഖിനെ എൻഐഎ വിശദമായി ചോദ്യം ചെയ്യും
സമരത്തിന് പിന്നിൽ ബാഹ്യ ഇടപെടലുകൾ പരിശോധിക്കും