Light mode
Dark mode
സംഘ്പരിവാര്‍ ഭരണകൂടത്തിന്റെയും ഹിന്ദുത്വ തെരുവു തെമ്മാടികളുടെയും അതിക്രമങ്ങള്‍ക്കെതിരെ ഒന്നുമുരിയാടാതെ കണ്ണുമടച്ചിരിക്കുന്ന രാജ്യത്തിന്റെ ജുഡിഷ്യറിയുടെ നിര്‍വികാരതയുടെയും നിലപാട് വൈകല്യങ്ങളുടെയും...
'ഓപ്ഇന്ത്യ' സി.ഇ.ഒ രാഹുൽ റൗഷൻ, പത്രാധിപർ നൂപുർ ശർമ എന്നിവർക്കെതിരെയാണ് നടപടി
''എങ്ങനെയാണ് ഒരു മാധ്യമപ്രവര്‍ത്തകനോട് എഴുതരുതെന്ന് പറയുന്നത്. ഒരു അഭിഭാഷകനോട് പ്രാക്ടീസ് ചെയ്യരുതെന്ന് പറയുന്നതിന് തുല്യമായിരിക്കും സുബൈറിനോട് ട്വീറ്റ് ചെയ്യരുതെന്ന് പറയുന്നത്'' -സുപ്രീംകോടതി
ഹരജിയിൽ കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും കോടതി നോട്ടീസ് അയച്ചു
ഒമ്പത് എഫ്‌ഐആറുകളാണ് വിവിധ സംസ്ഥാനങ്ങളിലായി നുപൂറിനെതിരെ രജിസ്റ്റർ ചെയ്തിട്ടുള്ളത്. തനിക്കെതിരെ സുപ്രിംകോടതി രൂക്ഷ വിമർശനം നടത്തിയ സാഹചര്യത്തിൽ തന്റെ ജീവൻ അപകടത്തിലാണെന്നും തനിക്ക് ബലാത്സംഗ...
ഇതൊരു തീക്കളിയാണെന്നതിനാലാണ് നുപൂർ ശർമയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെടുന്നതെന്ന് ഒരു ചോദ്യത്തിന് മറുപടിയായി മമത പറഞ്ഞു. താൻ ഒരിക്കലും ഭിന്നിപ്പിക്കൽ രാഷ്ട്രീയത്തിൽ വിശ്വസിക്കുന്നില്ലെന്നും അവർ...
അയോധ്യ കേസ് ഉദാഹരണമായി ജസ്റ്റിസ് പർദിവാല ചൂണ്ടിക്കാട്ടി.
സത്യം സംസാരിക്കാനുള്ള ഉത്തരവാദിത്വം ന്യായാധിപന്മാരില്‍ മാത്രം ഒതുങ്ങുന്നതല്ല. അത് ഈ രാജ്യത്തെ ഓരോ പൗരന്റെയും ഉത്തരവാദിത്തമാണ്.
കൊൽക്കത്ത സ്വദേശിയുടെ പരാതിയിൽ ജൂൺ 13നാണ് നർകേൽദംഗ പൊലീസ് സ്റ്റേഷനിൽ നുപൂർ ശർമക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്. ജൂൺ 20ന് മുമ്പ് ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകിയെങ്കിൽ അവർ കൂടുതൽ സമയം...
രാജ്യത്തെ കലാപങ്ങൾക്ക് ഉത്തരവാദിയായ നുപൂർ ശർമ രാജ്യത്തോട് മാപ്പുപറയണമെന്ന് ഇന്ന് സുപ്രിംകോടതി ആവശ്യപ്പെട്ടിരുന്നു
നുപൂറിന്റെ പരാമർശം രാജ്യത്ത് കലാപം സൃഷ്ടിച്ചെന്ന് സുപ്രിംകോടതി
ഇന്ത്യൻ വിമാനക്കമ്പനിയായ ഇൻഡിഗോയുടെ ഓഹരി സ്വന്തമാക്കാനുള്ള നീക്കത്തിൽനിന്ന് പിന്നോട്ടില്ലെന്നും ഖത്തർ എയർവേയ്‌സ് സി.ഇ.ഒ അക്ബർ അൽബകർ അറിയിച്ചു
തൃണമൂൽ കോൺഗ്രസ് മൈനോറിറ്റി സെൽ ജനറൽ സെക്രട്ടറി അബ്ദുൽ സുഹൈലിന്റെ പരാതിയിൽ കൊൽക്കത്ത പൊലീസും നുപൂറിനെതിരെ കേസെടുത്തിട്ടുണ്ട്.
യു.എസ് സെക്രട്ടറി ജനറലിന്റെ വക്താവ് സ്റ്റഫാൻ ദുജാറിക് ആണ് ഗുട്ടറസിന്റെ നിലപാട് വ്യക്തമാക്കിയത്
പ്രവാചകനിന്ദ നടത്തിയ ബി.ജെ.പി നേതാവ് നുപൂർ ശർമയെ പിന്തുണച്ചായിരുന്നു ബി.ജെ.പി എം.പി ഗൗതം ഗംഭീറിന്റെ വിമർശനം
പ്രവാചകനിന്ദയെ പിന്തുണച്ചാൽ എന്നെക്കാൾ വലിയ കുറ്റവാളി വേറെയുണ്ടാകില്ലെന്ന് തബസ്സും മിർസ
പ്രവചക നിന്ദയിൽ ഇന്നലെ മിഡ്നാപൂരിലെ കോണ്ടായി പോലീസ് നുപൂർ ശർമ്മയ്‌ക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരുന്നു
വംശഹത്യ തങ്ങളുടെ കൺമുന്നിൽ അരങ്ങേറുമ്പോഴും അതിനെ തിരിച്ചറിയാനാകാതെയും പ്രതിരോധിക്കാതെയും അധര-വ്യായാമത്തിൽ ഏർപ്പെടുന്ന രാഷ്ട്രീയ-പ്രതിപക്ഷങ്ങളെ വെളിച്ചത്തുകൊണ്ട് വരിക തന്നെ വേണം.
ജാർഖണ്ഡ് തലസ്ഥാനമായ റാഞ്ചിയിൽ പ്രവാചക നിന്ദക്കെതിരെ പ്രതിഷേധിച്ചവർക്ക് നേരെ പൊലീസ് നടത്തിയ വെടിവെപ്പിൽ രണ്ടുപേർ കൊല്ലപ്പെട്ടു. 20 പേർക്ക് പരിക്കേറ്റു.
ബി.ജെ.പി മുൻ ദേശീയ വക്താവ് നുപൂർ ശർമ, നവീൻ ജിൻഡാൽ എന്നിവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം