Light mode
Dark mode
പെട്രോ കെമിക്കല്‍ മേഖലയില്‍ ദ ഗള്‍ഫ് എന്ന പേരില്‍ സൗദിയുടെ സഹകരണത്തോടെ ഒമാനില്‍ കമ്പനി സ്ഥാപിക്കും
ഒമാനിൽ താമസിക്കുന്ന വിദേശികൾ തങ്ങളുടെ റെസിഡന്റ് കാർഡുകൾ ഇനി കാലാവധി കഴിയുന്നതിന് 15 ദിവസം മുമ്പ് പുതുക്കണം. പുതുക്കിയ റെസിഡൻസ് നിയമത്തിലാണ് ഈ നിർദേശം.
ഇൻഷൂറൻസ് നിബന്ധനയെ കുറിച്ചറിവില്ലാത്ത നിരവധി യാത്രക്കാർക്ക് വ്യാഴാഴ്ച യാത്രാനുമതി നിഷേധിച്ചിരുന്നു
കോവിഡിന് ശേഷം ആദ്യമായാണ് യു.എ.ഇ - ഒമാൻ അതിർത്തി പൂർണമായും വിദേശ സഞ്ചാരികൾക്കായി തുറന്നുകൊടുക്കുന്നത്.
ഒമാനില്‍ അംഗീകരിച്ച വാക്സിന്റെ രണ്ട് ഡോസ് സ്വീകരിച്ചവര്‍ക്കാണ് പ്രവേശനാനുമതി ലഭിക്കുക. ഒമാനിലെത്തുന്നതിന് 14 ദിവസം മുമ്പ് രണ്ടാമത്തെ ഡോസ് സ്വീകരിച്ചിരിക്കണം.
ഒമാൻ വിഷൻ 2040ഉം സൗദി വിഷൻ 2030ഉം പ്രകാരം പ്രത്യേക പങ്കാളിത്തവും വളർത്തിയെടുക്കും.
കഴിഞ്ഞ വർഷം നവംബർ 15 നായിരുന്നു ഒമാനിൽ പൊതുമാപ്പ് ആരംഭിച്ചത്.
ലഭ്യമുള്ള ടിക്കറ്റുകൾക്ക് ഉയർന്ന നിരക്കാണ് വിമാന കമ്പനികൾ ഈടാക്കുന്നതെന്ന് പരാതി ഉയര്‍ന്നിട്ടുണ്ട്
ജുബീഷ് കുമാര്‍ എന്ന പ്രവാസിയാണ് സുഹൃത്ത് ജെനീഷിന്റെ അതിജീവന കഥ ഫേസ്ബുക്കില്‍ പങ്കുവെച്ചത്
രണ്ട് ഡോസ് വാക്സിനുമെടുത്തവര്‍ക്ക് സെപ്റ്റംബര്‍ ഒന്ന് മുതല്‍ തിരിച്ചെത്താം.
ഓക്സ്ഫേര്‍ഡ് ആസ്ട്രാസെനക്ക, ഫൈസർ, സ്പുട്നിക്ക്, സിനോവാക് വാക്സിനുകൾക്കാണ് ഒമാനിൽ അംഗീകാരമുള്ളത്
ഒമാനിൽ നിലവിലുള്ള രാത്രി ലോക്ക്ഡൗണ്‍ ഓഗസ്റ്റ് 21 ശനിയാഴ്ച അവസാനിക്കും.
മഹാമാരിയില്‍ കൃത്യമായ വിവരങ്ങളും ബോധവത്കരണവും നൽകിയ മാധ്യമങ്ങൾക്കും സുല്‍ത്താന്‍ നന്ദി അറിയിച്ചു.
ബാർബർമാർ, ബ്യൂട്ടി സലൂൺ ജീവനക്കാർ, മറ്റ് കുറഞ്ഞ വരുമാനക്കാർ തുടങ്ങിയവർക്കാണ് സൗജന്യ വാക്സിൻ നൽകുക
വാക്സിന്റെ രണ്ട് ഡോസുകൾക്കിടയിലെ ഇടവേള കുറച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു
ഇന്ത്യൻ ഉപഭൂഖന്ധത്തിൽ കണ്ടുവരുന്ന ദേശാടന ചിത്രശലഭങ്ങളാണ് നീലക്കടുവകള്‍. 37 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇവയെ ഒമാനിൽ വീണ്ടും കണ്ടെത്തുന്നത്
നടപടി എന്താകണമെന്ന വിഷയത്തിൽ വൈകാതെ തീരുമാനമെടുക്കും. കൃത്യമായ ആരോഗ്യ കാരണങ്ങൾ ഉള്ളവർക്ക് മാത്രമാണ് വാക്സിൻ സ്വീകരിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കാൻ സാധിക്കുകയുള്ളൂ.
ലണ്ടൻ ആസ്ഥാനമായ സോഡിയാക് മാരിടൈമിനായി സർവീസ് നടത്തിയ എം.വി മെർസർ സ്ട്രീറ്റാണ് കഴിഞ്ഞ ദിവസം ഒമാൻ തീരത്ത് ആക്രമിക്കപ്പെട്ടത്.
ഒമാനിൽ ബിൽ അടച്ചില്ലെന്ന കാരണത്താൽ ആരുടെയും വൈദ്യുതി കണക്ഷനുകൾ വിഛേദിക്കരുതെന്ന് അതോരിറ്റി വെള്ളിയാഴ്ചയാണ് ഉത്തരവ് നൽകിയത്.
എണ്ണടാങ്കറാണ് ആക്രമിക്കപ്പെട്ടത് എന്ന് ടൈംസ് ഓഫ് ഇസ്രയേൽ റിപ്പോർട്ട് ചെയ്തു