Light mode
Dark mode
ഡിസംബർ 22 രാവിലെ എട്ട് മുതൽ വൈകിട്ട് 3.30 വരെ ഇന്ത്യൻ സോഷ്യൽ ക്ലബ് ഹാളിലാണ് ക്യാമ്പ് നടക്കുക
ഉഭയകക്ഷി ബന്ധങ്ങളും ഇരു രാജ്യങ്ങളും തമ്മിലുള്ള ഭാവി സഹകരണത്തിനുള്ള പാതകൾ രൂപപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളും ചർച്ചയായി
ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ്, ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കറുമായി കൂടിക്കാഴ്ച നടത്തി. ഒമാനും ഇന്ത്യയും തമ്മിലുള്ള വിപുലമായ ബന്ധങ്ങളും വിവിധ മേഖലകളിൽ അവ...
അബൂദബി വിമാനത്താവളത്തിൽ എത്തിയ ദീ യസീനെ കിരീടകാശി ശൈഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ സ്വീകരിച്ചു
പി.എം ഫൗണ്ടേഷൻ ‘ഗൾഫ് മാധ്യമ’ത്തിന്റെ സഹകരണത്തോടെയാണ് ടാലന്റ് സെർച്ച് പരീക്ഷ നടത്തിയത്
ബുധനാഴ്ച അർധ രാത്രിയിലും വ്യാഴാഴ്ച പുലർച്ചെയും ആയിരിക്കും ഏറ്റവും കൂടുതൽ ദൃശ്യമാകുക
ഇന്ത്യയും ഒമാനും തമ്മിലുള്ള നയതന്ത്ര ബന്ധത്തിലെ പുതിയ നാഴികകല്ലുകൂടിയാകും ഒമാൻ സുൽത്താന്റെ ഇന്ത്യാ സന്ദർശനം
ഒമാനും ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണത്തിന്റെ മേഖലകൾ ഇരു സന്ദർശനങ്ങളിലും ചർച്ച ചെയ്യും
ഒമാൻ ആരോഗ്യ മന്ത്രാലയത്തിൽ നിന്നും അംഗീകാരം നേടിയ പ്രകൃതി ദത്ത ഔഷധങ്ങൾ വിൽപന നടത്താവുന്നതാണ്.
കണ്ണൂർ സ്വദേശി ഒമാനില ഖസബിൽ മരിച്ചു. മട്ടന്നൂര്‍ ശിവപുരം കരക്കണ്ടത്തില്‍ അബ്ദുൽ മജീദ് ആണ് മരിച്ചത്. ഒരുമാസം മുമ്പാണ് ജോലി തേടി സന്ദര്‍ക വിസയില്‍ ഒമാനിൽ എത്തിയത്. വിസിറ്റ് വിസ പുതുക്കിയ ദിവസത്തിലാണ്...
കൂടിക്കാഴ്ചയിൽ ഇരുവരും പരസ്പര താൽപര്യമുള്ള നിരവധി കാര്യങ്ങൾ അവലോകനം ചെയ്തു.
ഒമാനിൽ ചെമ്മീൻ പിടിക്കുന്നതിനും വ്യാപാരത്തിനുമുള്ള നിരോധനം പ്രാബല്യത്തിൽ വന്നു. ഡിസംബ ഒന്ന് മുതൽ ആഗസ്റ്റ് 31വരെയുള്ള കാലയളവിലാണ് ചെമ്മീൻ പിടിക്കുന്നതിനും വ്യാപാരം ചെയ്യുന്നതിനുമുള്ള നിരോധനം...
അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെയും ലംഘനത്തിന് ഇസ്രായേലിനെ ഉത്തരവാദികളാക്കണമെന്നും ഒമാൻ വിദേശകാര്യ മന്ത്രാലയം
ഒന്നാം ക്ലാസ്സിലെ വിദ്യാർഥി ആയിരുന്ന ആര്യൻ രാജാണ് മരിച്ചത്
സ്വിറ്റ്സർലാൻഡ് പ്രസിഡൻറ് ഡോ.അലൈൻ ബെർസെറ്റിനും പ്രതിനിധി സംഘത്തിനും ഊഷ്മള വരവേൽപ്പാണ് ഒമാൻ സുൽത്താൻ നൽകിയത്
ഒമാനും സ്വിറ്റ്സർലാൻഡും തമ്മിലുള്ള നയതന്ത്ര ബന്ധങ്ങളുടെ ചരിത്രം ആരംഭിക്കുന്നത് 1973 മുതൽ ആണ്
ജർമൻ പ്രസിഡന്റ് ഡോ. ഫ്രാങ്ക് വാൾട്ടർ സ്റ്റെയിൻമിയർ ഒമാന്‍ സുൽത്താൻ ഹൈതം ബിൻ താരിഖുമായി കൂടിക്കാഴ്ച നടത്തിയിരുന്നു
ജർമൻ പ്രസിഡന്റ് ഒമാൻ ഭാരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖുമായി കൂടിക്കാഴ്ച നടത്തും
ആഴ്ചയിൽ രണ്ട് വീതം സർവിസുകളായിരിക്കും ഉണ്ടാവുക.
പത്ത് വർഷം മുമ്പുവരെ ഈ മേഖലയിൽ ഏറ്റവും കൂടുതലുണ്ടായിരുന്നത് മലയാളികളായിരുന്നു.