Light mode
Dark mode
അവസാന മന്ത്രിസഭാ യോഗം 22ന് ചേർന്നിട്ടും ഒപ്പിട്ടകാര്യം അറിയിച്ചില്ല
'ഒപ്പിട്ടതിന് പിന്നാലെ ആദ്യം പിന്തുണച്ചത് ബിജെപിയും ആർഎസ്എസും, പിന്നിൽ എന്തൊക്കെയോ ഉണ്ടെന്ന് വ്യക്തം'
ദേശീയ വിദ്യാഭ്യാസ നയത്തെ എല്ലാ കാലത്തും എതിർത്ത് നിൽക്കാനാവില്ലെന്നും നേരത്തെ എതിർത്തിരുന്നുവെന്നും ശിവൻകുട്ടി
പിഎം ശ്രീ പദ്ധതിയിൽ നിന്നടക്കം കേരളത്തിന് ലഭിക്കേണ്ട പണം കിട്ടണമെന്നാണ് നിലപാടെന്നും അർഹതപ്പെട്ട പണം നൽകണമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി
സിപിഐ എതിർപ്പ് തള്ളിയാണ് സംസ്ഥാന സർക്കാർ പിഎം ശ്രീ പദ്ധതിയിൽ ഒപ്പുവെച്ചത്. ഇതിനെ പരിഹസിച്ചാണ് ഷാഫിയുടെ പോസ്റ്റ്
വിദ്യാർഥികളുടെ ശോഭന ഭാവിക്കായി ഗുണനിലവാരമുള്ള വിദ്യാഭ്യാസം നൽകുന്നതിനായി കേന്ദ്ര സർക്കാരും കേരള സർക്കാരും പ്രതിജ്ഞാബദ്ധരാണെന്നും എക്സ് പോസ്റ്റിൽ
അന്തിമ തീരുമാനം സംസ്ഥാന എക്സിക്യൂട്ടീവിൽ
ആർഎസ്എസിന്റെ അജണ്ട നടപ്പിലാക്കുന്ന പാഠ്യപദ്ധതിയാണ് ഇതെന്നും യുഡിഎഫ് വന്നാൽ ഈ പാഠ്യ പദ്ധതി നടപ്പാക്കില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു
പൊതു വിദ്യാഭ്യാസ രംഗത്ത് രണ്ട് തരം സ്കൂളുകളാണ് വരാൻ പോകുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു
കടുത്ത നിലപാടിലേക്ക് സിപിഐ കടക്കുമെന്നാണ് വിവരം
പിഎംശ്രീയിൽ ഒപ്പിട്ടതിന് പിന്നാലെ രൂക്ഷപ്രതികരണവുമായി ഇടത് വിദ്യാർത്ഥി-യുവജന സംഘടനകളും രംഗത്തുവന്നിരുന്നു
കൂടിയാലോചന പോലും നടത്താതെ എന്ത് മുന്നണി സംവിധാനം എന്നതാണ് സിപിഐയുടെ ചോദ്യം
കേരളത്തിൻ്റെ തനതായ വിദ്യാഭ്യാസ സംസ്കാരത്തെ തകർക്കാൻ വഴിയൊരുക്കുമെന്നും എസ്കെഎസ്എസ്എഫ് പറഞ്ഞു
എന്നാൽ ബിജെപിയുടെ വർഗീയ രാഷ്ട്രീയം അടിച്ചേൽപ്പിക്കുന്ന നിബന്ധനകൾ സ്വീകരിക്കാൻ പാടില്ലെന്ന് വി.ഡി സതീശൻ
പദ്ധതിയെ എതിർത്ത് CPI ദേശീയ നേതൃത്വവും രംഗത്തെത്തിയിരുന്നു
ഇന്നലെ സമസ്ത എപി വിഭാഗത്തിൻ്റെ മുഖപത്രവും പിഎം ശ്രീയിൽ നിലപാട് വ്യക്തമാക്കിയിരുന്നു
വാഹനം കേടുപാടുകൾ സംഭവിച്ചവർക്കാണ് ആദ്യഘട്ടത്തിൽ ധനസഹായം നൽകുന്നത്