Light mode
Dark mode
ഭാരത് ജോഡോ യാത്ര കശ്മീരിൽ പര്യടനം തുടരവേയാണ് രാഹുലിന്റെ പ്രതികരണം
ഭാരത് ജോഡോ യാത്രക്കിടെ നൽകിയ അഭിമുഖത്തിലാണ് രാഹുലിന്റെ പ്രതികരണം
'3500 കി.മീ താണ്ടി എല്ലാവർക്കും കന്യാകുമാരിയിൽ നിന്നും കശ്മീർ വരെ യാത്ര ചെയ്യാൻ പറ്റില്ല. അതിന് രാജ്യത്തോടുള്ള നിശ്ചയദാർഢ്യവും സ്നേഹവും ആവശ്യമാണ്'.
തണുപ്പ് അനുഭവപ്പെട്ടാൽ കൂടുതൽ വസ്ത്രം ധരിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും കൊടും തണുപ്പുള്ള കശ്മീരിലെത്തിയിട്ടും ഒരു ജാക്കറ്റ് പോലും അദ്ദേഹം ധരിച്ചിട്ടില്ല.
നാഷ്ണൽ കോൺഫറൻസ് നേതാവ് ഒമർ അബ്ദുല്ല, പിഡിപി നേതാവ് മെഹ്ബൂബ മുഫ്തി, സി.പി.എം നേതാവ് തരിഗാമി തുടങ്ങിയവർ വിവിധ ഘട്ടങ്ങളിൽ യാത്രയുടെ ഭാഗമാകും
രാഹുലിനെ പപ്പുവായി ചിത്രീകരിക്കുന്നത് ദൗര്‍ഭാഗ്യകരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു
നാളെയാണ് യാത്ര ജമ്മു കാശ്മീരിൽ പര്യടനം ആരംഭിക്കുക
ജനുവരി 30ന് ശ്രീനഗറിൽ നടക്കുന്ന ജോഡോ യാത്രയുടെ സമാപന സമ്മേളനത്തിൽ പാർട്ടി ജനറൽ സെക്രട്ടറി ഡി.രാജയും ബിനോയ് വിശ്വവും പങ്കെടുക്കും.
'എന്റെ കുടുംബത്തിന് ഒരു പ്രത്യയശാസ്ത്രമുണ്ട്. എന്നാൽ വരുൺ മറ്റൊന്ന് സ്വീകരിച്ചു. എനിക്ക് ആ പ്രത്യയശാസ്ത്രം അംഗീകരിക്കാൻ സാധിക്കില്ല'- അദ്ദേഹം പറഞ്ഞു.
യാത്ര അവസാന ഘട്ടത്തിലേക്കെത്തുമ്പോൾ സി.പി.എമ്മും ഭാഗമാവാനാണ് സാധ്യത.
സംഭവിച്ചത് സുരക്ഷാവീഴ്ചയാണെന്ന് കോൺഗ്രസ് ആരോപിച്ചു.
സുരക്ഷാ പ്രശ്നങ്ങൾ ഉള്ളതിനാൽ യാത്ര കാറിലാക്കണമെന്ന് സുരക്ഷാ ഏജൻസികളാണ് നിർദേശം നൽകിയത്
യാത്ര കടന്നു വന്ന സംസ്ഥാനങ്ങളിൽ മികച്ച ചലനം ഉണ്ടാക്കാനായി എന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ
ഭാരത് ജോഡോ യാത്രയുടെ പഞ്ചാബ് പര്യടനത്തിന് മുന്നോടിയായാണ് രാഹുൽ ഗാന്ധി സുവർണ ക്ഷേത്രത്തിലെത്തിയത്
2019 ലോക്സഭാ തെരഞ്ഞെടുപ്പിൽ റായ്ബറേലിയിൽ സോണിയാ ഗാന്ധിയോട് പരാജയപ്പെട്ട പ്രതാപ് സിങ് 2024ൽ സോണിയയെ പരാജയപ്പെടുത്തുമെന്ന് അവകാശപ്പെട്ടു.
'തണുപ്പുകൊണ്ട് വിറക്കുമ്പോൾ മാത്രമേ സ്വെറ്റർ ധരിക്കുന്നതിനെക്കുറിച്ച് ഞാൻ ചിന്തിക്കൂ'
എ.ഐ.ജി റാങ്കിലുള്ള പൊലീസ് ഉദ്യോഗസ്ഥൻ മുഴുവൻ സമയവും സുരക്ഷ ഉറപ്പാക്കാനായി യാത്രയിലുണ്ടാവും.
പ്രതിച്ഛായ തന്റെ പരിഗണനാ വിഷയമല്ലെന്ന് രാഹുൽ ഗാന്ധി
കാൽനടയാത്രയെ തപസ്യയായാണ് താൻ കാണുന്നതെന്നും യാത്ര തപസും ആത്മധ്യാനവും ആണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു
വിവിധ രാഷ്ട്രീയ പാർട്ടികളിൽ നിന്നുള്ളവർ ഒത്തുചേരുമെന്നും പ്രതിപക്ഷ ഐക്യത്തെക്കുറിച്ചുള്ള ചോദ്യത്തിന് തൃണമൂൽ കോൺഗ്രസ് നേതാവ് മറുപടി നൽകി