Light mode
Dark mode
90കളിൽ ഏറെ ചർച്ചയായ ആട് തേക്ക് മാഞ്ചിയം തട്ടിപ്പുകേസിലെ പ്രതിയാണ് മാർട്ടിൻ
യുവതി വീട്ടിലേക്ക് പോകുന്ന സമയത്താണ് പ്രതി തട്ടിക്കൊണ്ടുപോയി വീട്ടിലെത്തിച്ച് ബലാത്സംഗം ചെയ്തത്
പിരിച്ചുവിടൽ തടയണമെന്ന് ആവശ്യപ്പെട്ട് സുനു നേരത്തെ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിച്ചിരുന്നു
മയക്കുമരുന്ന് കലർത്തിയ ദ്രാവകം നൽകി ബോധരഹിതരാക്കിയ ശേഷം പ്രതി സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്യുകയായിരുന്നു
പീഡനപരാതിയിൽ 31നകം സർക്കാറിന് വിശദീകരണം നൽകണമെന്ന് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ
2021 ആഗസ്ത് മുപ്പത് രാവിലെ ഒമ്പതോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്
കൊച്ചി പൊലീസ് കമ്മീഷ്ണറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സസ്പെൻഷൻ
രാവിലെ സ്റ്റേഷനിലെത്തി ചുമതലയേറ്റെടുത്ത സുനുവിനോട് അവധിയിൽ പ്രവേശിക്കാൻ എഡിജിപി നിർദേശം നൽകിയിരുന്നു.
ഇന്നലെ സുഹൃത്തായ സ്ത്രീക്കും ഇവരുടെ മൂന്ന് സുഹൃത്തുക്കൾക്കുമൊപ്പം മോഡൽ ഡിജെ പാർട്ടിയിൽ പങ്കെടുത്തിരുന്നു
ചോദ്യം ചെയ്യലിന് പുറമെ ശാസ്ത്രീയ പരിശോധനകളിലേക്കും സാഹചര്യ തെളിവുകള്‍ ശേഖരിക്കാനുളള നടപടികളിലേക്കും പൊലീസ് കടന്നിരുന്നു
തൃക്കാക്കരയിലെ വീട്ടിൽവച്ചും കടവന്ത്രയിൽ വച്ചും സി.ഐ അടക്കമുള്ളവർ കൂട്ട ബലാത്സംഗം ചെയ്തുവെന്നായിരുന്നു യുവതിയുടെ മൊഴി
ബലാത്സംഗം പോലെ ക്രൂരമാണ് വ്യാജ ആരോപണമെന്നും ഹൈക്കോടതി
മെയ് മാസം തൃക്കാക്കരയിലെ വീട്ടില്‍ വെച്ചും കടവന്ത്രയിൽ വെച്ചും പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി
രണ്ടാനച്ഛനായി പോലീസ് അന്വേഷണം ആരംഭിച്ചു
ശ്രീലങ്കയുടെ ടി20 ലോകകപ്പ് സംഘത്തിലുണ്ടായിരുന്ന ധനുഷ്ക പരിക്കിനെ തുടർന്ന് ടീമില്‍നിന്ന് പുറത്തായിരുന്നു
ശ്രീലങ്കയുടെ ടി20 ലോകകപ്പ് സംഘത്തിലുണ്ടായിരുന്ന ധനുഷ്ക പരിക്കിനെ തുടർന്ന് ടീമിൽനിന്ന് പുറത്തായെങ്കിലും ആസ്ട്രേലിയയിൽ തന്നെ തുടരുകയായിരുന്നു
പ്രതിയുടെ മക്കൾക്കൊപ്പം കളിച്ചുകൊണ്ടിരിക്കെ കുട്ടിയെ മുറിക്കുള്ളിലേക്ക് പിടിച്ചുകൊണ്ടുപോകുകയായിരുന്നു
ഇന്ന് ഉച്ചയോടെയാണ് യുവതി തിരുവനന്തപുരം സൈബര്‍ പൊലീസില്‍ പരാതി നല്‍കിയത്.
വരും ദിവസങ്ങളിൽ കോവളം ഗസ്റ്റ് ഹൗസ് ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ എത്തിച്ച് തെളിവെടുക്കാനും നീക്കമുണ്ട്
ആറ് മാസത്തേക്കാണ് സസ്പെൻഷൻ