Light mode
Dark mode
കോവിഡിനെ തുടർന്നുള്ള ശാരീരിക അസ്വസ്ഥതകൾ വർധിച്ചതിനെ തുടർന്നാണ് നീട്ടിവയ്ക്കുന്നത്
കോവിഡ് ലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് ക്വാറന്റൈനിൽ കഴിയുകയാണ് കോൺഗ്രസ് അധ്യക്ഷ.
പത്രത്തിനെതിരായ കേസ് സ്വാതന്ത്ര്യ സമര സേനാനികളെ അപമാനിക്കലെന്നു കോൺഗ്രസ്
പ്രശാന്ത് മുന്നോട്ടുവെച്ച ഒട്ടുമിക്ക നിർദേശങ്ങളും അംഗീകരിച്ചു കൊണ്ട് സമിതി തയ്യാറാക്കിയ റിപ്പോർട്ട് ആണ് സോണിയഗാന്ധിക്ക് കൈമാറിയത്
സോണിയ ഗാന്ധിയെ പ്രസിഡൻറായി ചൂണ്ടിക്കാട്ടുന്ന പദ്ധതി, വർക്കിങ് പ്രസിഡൻറായോ വൈസ് പ്രസിഡൻറായോ ഗാന്ധി കുടുംബത്തിന് പുറത്തുള്ളയാൾ വരണമെന്ന് നിർദേശിക്കുന്നു
ഇടക്കാലത്ത് കോണ്‍ഗ്രസ് നേതൃത്വവുമായി ഇടഞ്ഞ നേതാവാണ് സച്ചിന് പൈലറ്റ്
കഴിഞ്ഞ ദിവസം സോണിയയെ കണ്ടിട്ടും ഗൗനിക്കാതെ നിന്ന മോദിയുടെ ചിത്രം ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു
ഓം ബിർള, രാജ്നാഥ് സിങ് എന്നിവർ സോണിയയെ ഹൃദ്യമായി സ്വാഗതം ചെയ്യുമ്പോൾ തലകുമ്പിട്ട് മുഖം കൊടുക്കാതെ നിൽക്കുന്ന മോദിയെയാണ് ചിത്രത്തിൽ കാണുന്നത്.
വി ഡി സതീശനെതിരെ ഐഎൻടിയുസിക്കാരുടെ പ്രകടനം നടന്ന പശ്ചാത്തലത്തിൽ കൂടിക്കാഴ്ചയ്ക്ക് ഏറെ രാഷ്ടീയ പ്രാധാന്യമുണ്ട്
മഹുവ മൊയ്ത്ര എംപിയാണ് ടിഎംസിയെ പ്രതിനിധീകരിച്ചെത്തിയത്
ഗുലാം നബി ആസാദ്, ആനന്ദ് ശർമ, മനീഷ് തിവാരി തുടങ്ങിയ നേതാക്കളുമായി നേരിട്ട് ചർച്ച നടത്തി അവരുടെ പ്രതിഷേധം തണുപ്പിക്കാനുള്ള നീക്കവും സോണിയ നടത്തിയിരുന്നു.
കെപിസിസി പ്രസിഡൻറ് കെ. സുധാകരന്റെ വാക്കുകൾ ബഹുമാനത്തോടെ കാണുന്നുവെന്നും എന്നാൽ പരിപാടിയിലേക്ക് തന്നെ ക്ഷണിച്ചത് സിപിഎം ദേശീയ നേതൃത്വമാണെന്നും ശശി തരൂർ
അഞ്ചു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് പരാജയത്തെ തുടർന്ന് ജി 23 നേതാക്കൾ തുടർച്ചയായി യോഗം ചേർന്നുകൊണ്ടിരിക്കുകയും ഇടപെടലുകൾ നടത്തുകയുമാണ്
യുപി,പഞ്ചാബ്,ഗോവ,ഉത്തരാഖണ്ഡ്,മണിപ്പൂർ പിസിസി അധ്യക്ഷന്മാരോടാണ് രാജി ആവശ്യപ്പെട്ടത്
അധ്യക്ഷ പദവി ഒഴിയാൻ തയ്യാറാണെന്നു സോണിയാ ഗാന്ധി നിലപാട് അറിയിച്ചതോടെ പ്രവർത്തക സമിതിയിലെ കടുത്ത നിലപാടുകൾ മഞ്ഞു പോലെ ഉരുകി
അഞ്ച് സംസ്ഥാനങ്ങളിലെ തോല്‍വി അതീവ ഗുരുതരമാണെന്ന് യോഗം വിലയിരുത്തി.
സെപ്തംബറിൽ നടത്താനിരുന്ന അധ്യക്ഷ തെരഞ്ഞെടുപ്പ് നേരത്തെയാക്കാൻ യോഗത്തിൽ ധാരണയാകുമെന്നാണ് വിവരം
ഇത്തരത്തിലുള്ള പ്രചാരണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് കോണ്‍ഗ്രസ് അറിയിച്ചു
കഴിഞ്ഞ ദിവസം ഡൽഹിയിൽ യോഗം ചേർന്ന ജി 23 നേതാക്കൻമാർ ഗാന്ധിമാർ നേതൃസ്ഥാനം ഒഴിയണമെന്ന് ആവശ്യപ്പെട്ടിരുന്നു.
രാഷ്ട്രീയ നേതാവ് മാത്രമായിരുന്നില്ല ആത്മീയ നേതാവ് കൂടിയായിരുന്നു ഹൈദരലി തങ്ങളെന്ന് രാഹുല്‍ ഗാന്ധി