Light mode
Dark mode
ശ്രീലങ്കയെ മുന്നിൽ നിന്ന് നയിച്ച ദസുൻ ശനക വീണതും ഈ അതിവേഗ പന്തിലായിരുന്നു
അടുത്ത രണ്ടു ടി20 മത്സരങ്ങളിലും സഞ്ജു സാംസൺ കളിക്കാനിടയുണ്ട്. താരം മികച്ച പ്രകടനം കാഴ്ചവെക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ
സഞ്ജുവിനെ നിരന്തരം ഇന്ത്യന്‍ ക്രിക്കറ്റ് ടീം അവഗണിക്കുന്നു എന്ന വാദങ്ങള്‍ ആരാധകര്‍ ഉയര്‍ത്തുന്ന സാഹചര്യത്തിലാണ് താരത്തിന് ശ്രീലങ്കക്കെതിരായ ആദ്യ ടി20 മത്സരത്തില്‍ അവസരം ലഭിച്ചത്.
അഞ്ചിന് 94 എന്ന നിലയില്‍ തകര്‍ന്ന ഇന്ത്യന്‍ ഇന്നിങ്സിനെ ആറോവറില്‍ 68 റണ്‍സടിച്ചെടുത്ത് 150 കടത്തിയാണ് ഈ സഖ്യം വലിയൊരു തകര്‍ച്ചയില്‍ നിന്ന് ടീമിനെ കരകയറ്റിയത്.
നിലവിൽ ഇവരെ കാങ്കസന്തുറൈ ഫിഷിംഗ് ഹാർബറിലാണ് തടവിലായിരിക്കുന്നത്
ശ്രീലങ്കയുടെ ടി20 ലോകകപ്പ് സംഘത്തിലുണ്ടായിരുന്ന ധനുഷ്ക പരിക്കിനെ തുടർന്ന് ടീമിൽനിന്ന് പുറത്തായെങ്കിലും ആസ്ട്രേലിയയിൽ തന്നെ തുടരുകയായിരുന്നു
പുതിയ നികുതി നയത്തെ എതിർക്കുന്നവരുടെ രോഷത്തിന്റെ അടിത്തറ ശ്രീലങ്കയുടെ സാമ്പത്തിക തകർച്ചയുടെ മൂലകാരണം പ്രസിഡന്റും സർക്കാരും അഭിസംബോധന ചെയ്യുന്നില്ല എന്ന തോന്നലാണ്.
മൂന്ന് മത്സരങ്ങളിൽ നിന്ന് രണ്ട് മത്സരങ്ങൾ വീതം ജയിച്ച ശ്രീലങ്കയും നെതർലാന്റ്സുമാണ് ഗ്രൂപ്പ് എയിൽ നിന്ന് യോഗ്യത നേടിയ ടീമുകൾ
ജോനാഥൻ ഫ്രൈലിങ്കിന്റെയും ജൊനാഥൻ സ്മിറ്റിന്റെയും ഓൾറൗണ്ട് പ്രകടനമാണ് നമീബിയയ്ക്ക് ചരിത്രവിജയം സമ്മാനിച്ചത്
ഹിറ്റ് എഫ് എം 96.7ന് അഭിമുഖം നൽകുന്നതിനിടയിലാണ് ആയിരുന്നു താരത്തിന്റെ കട്ട ആരാധകരുടെ വീഡിയോ അവതാരക ദുൽഖറിന് കാണിച്ചു കൊടുത്തത്
അഭയം തേടി ഇന്ത്യയിൽ എത്തുന്നവരിൽ കൂടുതലും ശ്രീലങ്കൻ തമിഴരാണെന്ന് അധികൃതർ അറിയിച്ചു
പുതിയ ക്യാമ്പിൽ കോൺക്രീറ്റ് വീടുകൾ മാത്രമല്ല, അങ്കണവാടി, ലൈബ്രറി തുടങ്ങിയ സൗകര്യങ്ങളുമുണ്ട്
ശ്രീലങ്കയുടെ ഐതിഹാസിക വിജയം ഇനിയും ആഘോഷിച്ചു തീര്‍ന്നിട്ടില്ല ആരാധകര്‍
നാല് വിക്കറ്റ് നേടിയ പ്രമോദ് മധുഷനും മൂന്നു വിക്കറ്റു നേടിയ ഹസരങ്കയുമാണ് പാക് നിരയുടെ നട്ടല്ലൊടിച്ചത്.
ദുബൈ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് കൊടിയിറക്കം
ഇന്ത്യയ്ക്കായി ചഹൽ മൂന്നും അശ്വിൻ ഒരു വിക്കറ്റും നേടി
സുരക്ഷാ കാരണങ്ങൾ കാരണം മുറിയിൽ നിന്ന് പുറത്തിറങ്ങാൻ പോലുമാകാത്ത അവസ്ഥയിലാണ് ഗോതബയ
നേരത്തെ ക്രിസ് സില്‍വര്‍വുഡ് ഇംഗ്ലണ്ട് ടീമിന്റെ പരിശീലകനായ സമയത്തും ഇതേ തന്ത്രം പ്രയോഗിച്ചിരുന്നു
വാലറ്റത്തെ വെടിക്കെട്ട് പ്രകടനത്തിന്റെ മികവില്‍ നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ ബംഗ്ലാദേശ് 183 റണ്‍സെടുത്തു
കേരളത്തിലെയും ആന്ധ്രപ്രദേശിലെയും തമിഴ്നാട്ടിലെയും തുറമുഖങ്ങള്‍ കപ്പലിന്റെ നിരീക്ഷണ പരിധിയ്ക്കുള്ളിലാണ്