Light mode
Dark mode
നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് പള്ളിക്കത്തോട് പോലീസ് സ്ഥലത്തെതി. സുബിനെ മെഡിക്കൽ കോളേജിൽ പ്രേവേശിപ്പിച്ചു
ഇരുവരും തമ്മിലുള്ള ബന്ധം അടുത്തിടെ വഷളാവുകയും തുടർന്നുണ്ടായ വൈരാഗ്യത്തിന്റെ പുറത്താണ് മഹേഷ് ലിജിയെ കൊലപ്പെടുത്തിയതെന്നുമാണ് പോലീസ് നൽകുന്ന പ്രാഥമിക വിവരം
രോഗിയായ അമ്മയ്ക്ക് കൂട്ടിരിക്കാൻ എത്തിയതായിരുന്നു കുത്തേറ്റ് മരിച്ച ലിജി
സംസ്ഥാനത്തെ ക്രമസമാധാന വിഷയത്തിൽ ഗവർണർ ഇടപെടേണ്ടതില്ലെന്ന് തൃണമൂൽ കോൺഗ്രസ് എം.പി സൗഗത റോയ് പറഞ്ഞു
അച്ഛന്റെ കുത്തേറ്റ് വാരിയെല്ലിന് മുകളില്‍ പരിക്കേറ്റ മകനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
ബസിന്റെ മധ്യഭാഗത്തെ സീറ്റിൽ യുവതിക്ക് തൊട്ടുപിറകിലായാണ് പ്രതി ഇരുന്നത്. പിന്നീട് ഇരുവരും പിറകിലെ സീറ്റിലേക്ക് മാറി
സംഭവത്തിൽ ജിതിൻ എന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.
സംഭവം അപൂർവങ്ങളിൽ അപൂർവമാണെന്ന് കോടതി നിരീക്ഷിച്ചു
'ആരും സഹായിക്കാന്‍ മുന്നോട്ടുവന്നില്ല. കുത്തേറ്റിട്ടും മറ്റ് പൊലീസുകാര്‍ വരുന്നതുവരെ എ.എസ്.ഐ കള്ളനെ രക്ഷപ്പെടാന്‍ സമ്മതിക്കാതെ പിടിച്ചുവെച്ചു'
മുൻവൈരാഗ്യമാണ് ആക്രമണത്തിന് കാരണം.
ഒരാളുടെ നില ഗുരുതരം. ആറ് പേർ പൊലീസ് കസ്റ്റഡിയിൽ
മുരുകേശനും രേഷ്മയും മാസങ്ങളായി കൊച്ചിയിൽ ഒരുമിച്ചാണ് താമസിച്ചിരുന്നത്
പൊലീസ് സ്റ്റേഷന് മുന്നിലായിരുന്നു സംഭവം
മുൻവൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറയുന്നു
കുത്തേറ്റ ഭാര്യ ഗുരുതരാവസ്ഥയിൽ സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണെന്ന് പൊലീസ് പറഞ്ഞു.
ബൈക്കിലെത്തിയവരാണ് ആക്രമണം നടത്തിയത്
നായത്തോട് സ്വദേശി മേരി (52 ) ആണ് മരിച്ചത്
ന്യൂയോര്‍ക്കിലെ ഷുറ്റോക്വാ ഇൻസ്റ്റിറ്റ്യൂഷനില്‍ പ്രഭാഷണത്തിനെത്തിയതായിരുന്നു റുഷ്ദി
ബൈക്ക് ഓവർടേക്ക് ചെയ്യുന്നതിനെ ചൊല്ലിയുണ്ടായ തർക്കം കത്തിക്കുത്തിൽ കലാശിക്കുകയായിരുന്നു