Light mode
Dark mode
'കേസെടുക്കാൻ ഞങ്ങൾ പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതിനവർ തയാറായില്ലെങ്കിൽ ഇതിനെതിരെ തെരുവിൽ ശക്തമായ പ്രതിഷേധവുമായി ഇറങ്ങും'- സക്സേന മുന്നറിയിപ്പ് നൽകി.
ഇത് രാജ്യത്ത് നിലനിൽക്കുന്ന നിയമനീതി സംവിധാനങ്ങളിലെ ജാതീയതയും മുസ്ലിം വിരുദ്ധതയുമാണ് തുറന്നുകാണിക്കുന്നതെന്ന് മുഹമ്മദ് സഈദ് അഭിപ്രായപ്പെട്ടു.
ഉത്സവ സീസണായാൽ ഏറ്റവും കൂടുതൽ ജോലിത്തിരക്കുണ്ടാകുന്ന വിഭാഗമാണ് പൊലീസ്
ഇയാൾ മുമ്പ് സഹാറൻപൂരിൽ വിവാഹവാഗ്ദാനം നൽകി ഒരു യുവതിയെ ബലാത്സംഗം ചെയ്ത കേസിലും പ്രതിയാണ്.
വീഡിയോ ചിത്രീകരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്ന് പൊലീസ്
പെൺകുട്ടി സംഭവസ്ഥലത്തുതന്നെ മരിച്ചെന്ന് പൊലീസ്
ഡയൽ 112-ൽ ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് പൊലീസുകാർക്കെതിരെയാണ് പരാതി.
കുട്ടികളെ അധ്യാപകർ മതംമാറ്റാൻ ശ്രമിച്ചതായും വി.എച്ച്.പി നേതാക്കൾ ആരോപിക്കുന്നു.
അജയ് റായ്ക്ക് വനിതാ കമ്മീഷനും നോട്ടീസ് അയച്ചിരുന്നു.
പൊലീസ് കോൺസ്റ്റബിൾ രാജേഷ് വർമയെയാണ് സസ്പെൻഡ് ചെയ്തത്. രജേഷ് ബൾബ് മോഷ്ടിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.
കാൺപൂരിലെ ഛത്മാര പ്രദേശത്ത് ശനിയാഴ്ച രാത്രി പട്രോളിങ്ങിനിറങ്ങിയതായിരുന്നു പൊലീസുകാരൻ.
ഉടമകൾ പണം നൽകിയില്ലെങ്കിൽ വാഹനങ്ങൾ പിടിച്ചെടുക്കുമെന്നാണ് ഇയാൾ ഭീഷണിപ്പെടുത്തിയിരുന്നത്.
2019 ഡിസംബർ 20ന് നടന്ന സിഎഎ പ്രതിഷേധത്തിനിടെ ഇവർ സർക്കാർ വസ്തുക്കൾ നശിപ്പിക്കുകയും പൊലീസ് ജീപ്പിന് തീയിടുകയും ചെയ്തുവെന്ന് നഹാതുർ പൊലീസ് എസ്എച്ച്ഒ പങ്കജ് തോമർ പറഞ്ഞു.
പൊലീസുകാർക്ക് നൽകുന്നത് പട്ടിപോലും കഴിക്കാത്തത്ര മോശമായ ഭക്ഷണമാണെന്ന് കരഞ്ഞുപറയുന്ന ഇയാളുടെ വീഡിയോ വൈറലായിരുന്നു.
15കാരിയായ പെണ്‍കുട്ടിയാണ് കൊല്ലപ്പെട്ടത്.
കാപ്പനെതിരെ ആരോപിക്കപ്പെടുന്ന കുറ്റങ്ങൾക്ക് യാതൊരു തെളിവും ഹാജരാക്കാൻ യു.പി പൊലീസിന് കഴിഞ്ഞിട്ടില്ലെന്ന് അഭിഭാഷകർ കോടതിയെ അറിയിച്ചു.
വാഹിദ്, മുസ്തഖീം എന്നിവരാണ് തങ്ങളുടെ വീട്ടിൽവെച്ച് പുറത്തുനിന്നുള്ള ആളുകൾക്കൊപ്പം നമസ്കരിച്ചതെന്നാണ് പ്രദേശവാസികൾ പറയുന്നത്.
ഭക്ഷണത്തിന്റെ ഗുണനിലവാരമില്ലായ്മയെക്കുറിച്ച് നിരവധി തവണ പരാതിപ്പെട്ടെങ്കിലും ഒരു നടപടിയും ഉണ്ടായില്ലെന്നും അദ്ദേഹം നാട്ടുകാരോട് പറഞ്ഞു.
മാളില്‍ വിശ്വാസികൾ നമസ്കരിക്കുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
വംശഹത്യ തങ്ങളുടെ കൺമുന്നിൽ അരങ്ങേറുമ്പോഴും അതിനെ തിരിച്ചറിയാനാകാതെയും പ്രതിരോധിക്കാതെയും അധര-വ്യായാമത്തിൽ ഏർപ്പെടുന്ന രാഷ്ട്രീയ-പ്രതിപക്ഷങ്ങളെ വെളിച്ചത്തുകൊണ്ട് വരിക തന്നെ വേണം.