Light mode
Dark mode
കരുനാഗപ്പള്ളിയിൽ നേരത്തെ തീരുമാനിച്ച മറ്റൊരു പരിപാടിയിൽ സുധാകരൻ പങ്കെടുക്കും
സംസ്കാരം ഇന്ന് പുന്നപ്ര പറവൂരിലെ വീട്ടു വളപ്പിൽ നടക്കും
തിരുവനന്തപുരത്തെ യുവനേതാവിന്റെ പരമാർശം ആലപ്പുഴയിൽ യുവ വനിതാനേതാവ് ആവർത്തിച്ചതായി സിപിഎം മുൻ എംഎൽഎ കെ.സുരേഷ് കുറുപ്പ്
വിവിധ സംഘടനാ പ്രതിനിധികൾ സംബന്ധിച്ചു
നേതാക്കളുടെ വിയോഗം കൂട്ടായ പ്രവർത്തനത്തിലൂടെ പാർട്ടി മറികടക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മാധ്യമപ്രവർത്തകയായ രോഷ്നി രാജനാണ് കമ്യൂണിസ്റ്റായിരുന്ന മുത്തച്ഛനിലൂടെ അടുത്തറിഞ്ഞ വി.എസ് അനുഭവം പങ്കുവെച്ചത്.
വലിയ ചുടുകാട്ടിൽ സമരസഖാക്കൾക്കൊപ്പം കേരളത്തിന്റെ വി.എസിന് അന്ത്യനിദ്ര
ഇനി ആലപ്പുഴയിലെ ഡിസി ഓഫീസിൽ പൊതുദർശത്തിന് വെച്ച ശേഷം വലിയ ചുടുകാട്ടിലെത്തിക്കും
വി.എസ് ജീവിച്ചിരിക്കുന്ന കാലത്ത് തന്നെ പകുതി നിരക്കിൽ തുടങ്ങിയ ജനകീയ ലാബ് വി.എസിന്റെ കാലശേഷം അദ്ദേഹത്തിന്റെ പേരിലറിയപ്പെടണം എന്നാഗ്രഹിക്കുന്നതായി ലതീഷ് മീഡിയ വണിനോട് പറഞ്ഞു
തിരുവനന്തപുരം ജില്ല പിന്നിട്ടത് പത്ത് മണിക്കൂറെടുത്ത്
മസ്കത്ത്: അന്തരിച്ച മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന് പ്രവാസി വെൽഫെയർ ഒമാൻ ഘടകം ആദരാഞ്ജലികൾ അർപ്പിച്ചു. മുഖ്യമന്ത്രി എന്ന നിലയിലും ഇടതുപക്ഷ സമര ചരിത്രത്തിലെ നായകൻ എന്ന നിലയിലും വി.എസിന്റെ...
സമാനതകളില്ലാത്ത ഇതിഹാസവും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ കറകളഞ്ഞ നേതാക്കളില് അവസാനത്തെയാളുമാണ് അച്യുതാനന്ദന് എന്ന് രമേശ് ചെന്നിത്തല
വസതിയിലെ പൊതുദർശനവുമായി ബന്ധപ്പെട്ട് പഴയ നടക്കാവ് റോഡിലെ വാഹന ഗതാഗതം ജൂലൈ 22 രാത്രി 11 മണി മുതൽ 23 രാവിലെ 11വരെപൂർണ്ണമായുംനിരോധിച്ചിട്ടുള്ളതാണ് എന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു
രാവിലെ ഒമ്പത് മുതൽ വൈകീട്ട് അഞ്ചുവരെയാണ് നിയന്ത്രണം
പൊതുദർശന വേളയിലും സംസ്കാര ചടങ്ങുകളിലും മെഡിക്കൽ സംഘത്തിന്റെയും ആംബുലൻസിന്റെയും സേവനമുണ്ടാകുമെന്ന് ജില്ലാ മെഡിക്കൽ മെഡിക്കൽ ഓഫീസർ അറിയിച്ചു
ഒരു യുഗത്തിന്റെ അന്ത്യമാണ് വി.എസിന്റെ വേർപാടെന്നും എന്നാൽ വി.എസ് മരിക്കുന്നില്ലെന്നും എം.എ ബേബി
തന്റെ പെൻഷൻ തുക കൂട്ടിവെച്ചാണ് കുടുംബത്തിന് വി.എസ് നൽകിയതെന്നും സുജ സൂസൻ ഓർത്തെടുത്തു
ഇടതുപക്ഷ നേതാവായിരുന്നെങ്കിലും അദ്ദേഹത്തിന് കേരളത്തിലെ ജനങ്ങളുടെ വിപ്ലവ മനസ്സുകളിൽ എന്നും സ്ഥാനമുണ്ടായിരുന്നുവെന്ന് സഫാരി സൈനുൽ ആബിദീൻ അനുസ്മരിച്ചു.
2011 മാർച്ച് 17ന് ആയിരുന്നു കൊച്ചിയിൽ വി.എസ് അനുകൂല പ്രകടനം നടന്നത്.
2001ൽ വി.എസ് ജയിച്ചെങ്കിലും, മുന്നണി തോറ്റു. വി.എസ് വിജയിക്കുമ്പോൾ മുന്നണി തോൽക്കുന്നുവെന്നും മുന്നണി ജയിക്കുമ്പോൾ വി.എസ് തോൽക്കുകയാണെന്നും തമാശ രൂപേണ ചർച്ചയായി.