കിച്ചൂ... എന്ന് നീട്ടി വിളിച്ചാൽ ഏത് മരത്തിന് മുകളിലാണെങ്കിലും അവൻ ഓടിയെത്തും
തൃശൂർ ചാലക്കുടി പോത്തുംപാറ കോളനിയിലെ അജിൽ എത്തുന്നതിന് മുന്‍പ് സുഹൃത്ത് കാത്ത് നിൽപുണ്ടാകും. പിന്നെ വീട്ടിലുളളതെന്താണെങ്കിലും ഒരു പങ്ക് കിച്ചുവിന്‍റേതാണ്
Update: 2022-05-16 03:40 GMT