Light mode
Dark mode
മൂന്നു വർഷത്തെ കരാറാണ് താരത്തിന് മുമ്പിൽ ബ്ലാസ്റ്റേഴ്സ് വച്ചിട്ടുള്ളത്.
കിടിലൻ ഗോളുമായി ബ്രാഹിം ഡയസ്; ചാമ്പ്യൻസ് ലീഗിൽ ഒരടിയിൽ റയൽ വിജയം
ഡിബ്രുയിനെ മാജികിൽ മാഞ്ചസ്റ്റർ സിറ്റിക്ക് തകർപ്പൻ ജയം
പഞ്ചാബിന് ആദ്യ എവേ മത്സര വിജയം, ബ്ലാസ്റ്റേഴ്സിന് സീസണിലെ ആദ്യ ഹോം മത്സര തോൽവി
യുറുഗ്വെക്കെതിരായ ലോകകപ്പ് യോഗ്യതാ മത്സരത്തിനിടെയായിരുന്നു മാരകമായി പരിക്കേറ്റത്.
ഈ സീസണിൽ സ്വന്തം തട്ടകത്തിൽ ബ്ലാസ്റ്റേഴ്സിന്റെ ആദ്യ തോൽവിയാണിത്
'ഞങ്ങൾ ഈ മനോഹര നിമിഷത്തിനായി നിരവധി തവണ ആഗ്രഹിച്ചിരുന്നു'. വൻകരാ ചാമ്പ്യൻമാരായതിന് പിന്നാലെ ഹാലർ പറഞ്ഞു.
മുന്നേറ്റത്തിൽ ക്യാപ്റ്റൻ ദിമിത്രി ദയമന്റകോസിലാണ് മലയാളി ക്ലബിന്റെ പ്രതീക്ഷ.
ആദ്യ പകുതിയിൽ ഒരു ഗോളിന് മുന്നിട്ട് നിന്ന ശേഷമാണ് നൈജീരിയ രണ്ടാം പകുതിയിൽ തകർന്നടിഞ്ഞത്.
വിജയത്തോടെ അർജന്റീന പാരീസ് ഒളിംപിക്സിലേക്ക് യോഗ്യത നേടി.
1963ന് ശേഷം സ്വന്തം തട്ടകത്തിൽ വെസ്റ്റ്ഹാം നേരിടുന്ന വലിയ തോൽവിയാണിത്.
ജിറോണ എഫ്.സിക്കെതിരായ മത്സരത്തിൽ രണ്ടു ഗോളുകളുമായി ബെല്ലിങ്ഹാം മികച്ച പ്രകടനമാണ് നടത്തിയത്.
മൂന്നാം കിരീടം തേടി ഐവറികോസ്റ്റ് ഇറങ്ങുമ്പോൾ നാലാമതും വൻകരയുടെ ചാമ്പ്യൻപട്ടമാണ് നൈജീരിയ ലക്ഷ്യമിടുന്നത്
2004ലാണ് ജോർദാൻ ഏഷ്യൻ കപ്പിലേക്ക് ആദ്യമായി യോഗ്യത നേടുന്നത്. അന്ന് ക്വാർട്ടറിലായിരന്നു മടക്കം.
മത്സരശേഷം ബയേൺ പരിശീലകൻ തോമസ് തുഹലിനെതിരെ രൂക്ഷമായ പ്രതികരണമാണ് ആരാധകർ നടത്തിയത്.
22,73, 90+5 മിനിറ്റുകളിലാണ് അക്രം അഫീഫ് ആതിഥേയർക്കായി വലകുലുക്കിയത്. യസാൻ അൽ നൈമത്തിലൂടെ(67)യാണ് ജോർദാന്റെ ആശ്വാസഗോൾ പിറന്നത്.
ഹഫീഫിനെ ജോർദാൻ പ്രതിരോധതാരം ബോക്സിൽ വീഴ്ത്തിയതിനാണ് നിലവിലെ ചാമ്പ്യൻമാർക്ക് അനുകൂലമായി റഫറി പെനാൽറ്റി വിധിച്ചത്
രണ്ടാം പകുതിയിൽ ഡിബ്രുയിനെയേയും ഗ്രീലിഷിനയും ബെർണാഡോ സിൽവയേയും കളത്തിലിറക്കി പെപ് ഗ്വാർഡിയോള മധ്യ നിരയിലെ ആധിപത്യം തിരിച്ചുപിടിച്ചു.
ഫുട്ബോളുമായി ബന്ധപ്പെട്ട എല്ലാ പ്രവര്ത്തനങ്ങളില് നിന്നും ഇസ്രായേലിനെ വിലക്കണമെന്നാണ് ഇറാന്റെ ആവശ്യം
ആദ്യമായി ഫൈനലിൽ പ്രവേശിച്ചതിന്റെ ആവേശത്തിലാണ് ജോര്ദാന്