Light mode
Dark mode
ഐസക്കിന്റെ മൊഴി എടുത്തെങ്കിൽ മാത്രമെ മറ്റ് ചിലർക്ക് സമൻസ് അയക്കാൻ കഴിയുവെന്ന് ഇ.ഡി
സമൻസ് ചോദ്യംചെയ്തുള്ള ഐസകിൻ്റെ ഹരജി കോടതിയുടെ പരിഗണനയിലിരിക്കെ വീണ്ടും സമൻസ് അയച്ചത് എന്തിനാണെന്ന് ഇ.ഡി ഇന്ന് കോടതിയെ അറിയിക്കും
കേസിൽ അന്വേഷണസംഘം ശേഖരിച്ച രേഖകളുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യൽ
ഇ.ഡി സമൻസ് നിയമവിരുദ്ധമായതിനാൽ ഹാജരാകാൻ കഴിയില്ലെന്ന് മുൻമന്ത്രി തോമസ് ഐസക് കോടതിയെ അറിയിച്ചിട്ടുണ്ട്
മുന്നോട്ടുവച്ച ഉപാധികൾ അംഗീകരിച്ചില്ലെങ്കിൽ വിഷയത്തിൽ അന്തിമതീർപ്പ് കൽപ്പിക്കുമെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്
സമൻസിനെ എല്ലാവരും പേടിക്കുന്നതെന്തിനാണെന്ന് ഹൈക്കോടതി ചോദിച്ചു
നേരത്തേ ഹാജരാക്കിയ രേഖകൾ തന്നെ വീണ്ടും ആവശ്യപ്പെടുന്നതെന്ന് കിഫ്ബിയുടെ വാദം
തീരുമാനങ്ങളെല്ലാം എടുത്തത് മുഖ്യമന്ത്രിയാണെന്നായിരുന്നു തോമസ് ഐസക്കിന്റെ വാദം
തോമസ് ഐസക്കിന്റെയുൾപ്പെടെ സ്വകാര്യ വിവരങ്ങളടക്കം ആവശ്യപ്പെട്ട സമൻസ് പിൻവലിക്കുമെന്ന് ഇ.ഡി
സിംഗിൾ ബെഞ്ചിന്റെ ഉത്തരവ് നിയമപരമായി നിലനിൽക്കില്ലെന്ന് വിലയിരുത്തിയാണ് ഡിവിഷൻ ബെഞ്ചിന്റെ നടപടി
ഒരു ലക്ഷം സി.ഐ.ടി.യു ഓഫിസിൽ വച്ചും മൂന്നു ലക്ഷം വീട്ടിൽവച്ചും ബാക്കിതുക ഓൺലൈൻ വഴിയും നൽകിയെന്നാണു പരാതിയിലുള്ളത്
മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന നാല്പത്തിയഞ്ചാം ബോര്‍ഡ് യോഗത്തിലാണ് പുതിയ 64 പദ്ധതികള്‍ക്കുള്ള അംഗീകാരം ലഭിച്ചത്
ഇ.ഡിയുടേത് രാഷ്ട്രീയക്കളിയാണ് എന്ന് തെളിയിക്കുന്നതായിരുന്നു തനിക്കെതിരെയുള്ള സമൻസ് എന്നും തോമസ് ഐസക്
കഴിഞ്ഞ സർക്കാരിന്റെ അവസാന കാലത്ത് ദിവസവും ഒരു സ്കൂൾ വെച്ചാണ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തതെന്നും എന്നാൽ കെട്ടിടം നിർമിച്ചവർ പെരുവഴിയിലായെന്നും കരാറുകാർ
മുൻ സാമ്പത്തിക വർഷം വിതരണം ചെയ്തത് 5484.88 കോടി ആയിരുന്നു
ഇ.ഡി നൽകിയ നോട്ടീസുകൾ നിയമപരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് തോമസ് ഐസക്കിന്റെ ഹരജി.
ഇ.ഡി അയച്ച സമൻസ് റദ്ദാക്കണമെന്ന കിഫ്ബിയുടെ ആവശ്യം കോടതി അംഗീകരിച്ചില്ല
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് വിജ്ഞാപനത്തിന് പിന്നാലെ ഇ.ഡി സമൻസ് അയച്ചു ബുദ്ധിമുട്ടിക്കുകയാണെന്ന് ഹരജിയിൽ പറയുന്നു
ഇ.ഡി നടപടി രാഷട്രീയ പ്രേരിതമെന്ന് കിഫ്ബി സിഇഒ
കിഫ്ബി കേന്ദ്രസംസ്ഥാന സർക്കാരുകൾ തമ്മിലുള്ള വിഷയം, ഇതിൽ ഇ.ഡി ഇടപെടുന്നത് ശരയായ ഉദ്ദേശത്തോടെയല്ലെന്നും ഹരജിയിൽ പറയുന്നു