Light mode
Dark mode
പാര്‍ട്ടി മുഖപത്രമായ ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തിലാണ് കോടിയേരി പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് മുന്നറിയിപ്പ് നല്‍കിയത്.
സന്ദീപിനെ കുത്തിയതിന് ശേഷം സമീപത്തെ കടയിലെത്തിയും പ്രതികൾ ഭീഷണി മുഴക്കി
ഒരു വര്‍ഷത്തിനു ശേഷമാണ് മടങ്ങിവരവ്.
മൂന്ന് പേര് കൊലപാതകത്തില്‍ നേരിട്ട് പങ്കുള്ളവരാണ്. മറ്റ് രണ്ടു പേര് പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു
വല്ലവരുടെയും മക്കളുടെ ചോര കുടിച്ചു ചീർത്ത സംഘടനയാണ് സിപിഎമ്മെന്നും അദ്ദേഹം പറഞ്ഞു
കേരളത്തിൽ ആര്‍എസ്എസ് ഉയർത്തുന്ന വെല്ലുവിളി നേരിടാൻ സിപിഎമ്മിന് നല്ല കരുത്തുണ്ടെന്ന് പി ജയരാജന്
കൃപേഷിന്റേയും ശരത് ലാലിന്റേയും കുടുംബങ്ങൾക്ക് നീതി ഉറപ്പാക്കാൻ കോൺഗ്രസും യു.ഡി.എഫും ഏതറ്റം വരേയും പോകുമെന്നും അദ്ദേഹം പറഞ്ഞു
"നാളെ ബി.ജെ.പി കേരളത്തിലെ ക്ഷേത്രങ്ങൾ രാഷ്ട്രീയ പ്രചരണ കേന്ദ്രങ്ങളാക്കിയാൽ ലീഗ് അടക്കമുള്ള സംഘടനകൾ എന്ത് ന്യായം പറയും?"
വഖഫ് ബോർഡ് നിയമനം പിഎസ്സിക്ക് വിട്ടതിനെതിരെ 16 മുസ്ലിം സംഘടനങ്ങൾ ചേർന്ന യോഗത്തിൽ പള്ളികളിൽ ബോധവത്കരണം നടത്താൻ തീരുമാനിച്ചിരുന്നു
സംഭവത്തിൽ കോട്ടാലി ബ്രാഞ്ച് സെക്രട്ടറി സജിമോൻ, ഡിവൈഎഫ്ഐ നേതാവ് നാസർ എന്നിവരടക്കം 12 പേർക്കെതിരെ കേസെടുത്തിരുന്നു
സിപിഎമ്മിന് മൂന്ന് സീറ്റുകളില്‍ മാത്രമാണ് വിജയിക്കാനായത്. ബിജെപിക്ക് വെല്ലുവിളി ഉയര്‍ത്തുമെന്ന് കരുതിയ തൃണമൂല്‍ കോണ്‍ഗ്രസിന് ഒരു സീറ്റേ നേടാനായുള്ളൂ.
ബത്തേരി ഏരിയാ സമ്മേളനത്തില്‍ ബത്തേരി ഏരിയാ കമ്മിറ്റി വിഭജിച്ച് ബത്തേരി, മീനങ്ങാടി ഏരിയകള്‍ രൂപവത്ക്കരിക്കുകയായിരുന്നു.
ചിത്രം പ്രചരിപ്പിച്ചതിന് ഡിവൈഎഫ്ഐ നേതാക്കളുൾപ്പെടെ 10 പേർക്കെതിരെയും കേസെടുത്തു
ദൈവ നാമത്തിൽ സത്യപ്രതിജ്ഞ ചെയ്തത് ഏരിയ കമ്മറ്റി അംഗത്തിന് ചേരാത്ത നടപടിയാണെന്നന്നും സമ്മേളനത്തിൽ ആരോപണമുർന്നു.
മുഖ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിൽ രണ്ട് ടേം നിബന്ധന ബാധകമാക്കാത്തതിലും ആക്ഷേപമുണ്ടായി
സമാന പരാതിയുമായി തൃണമൂല്‍ കോണ്‍ഗ്രസും രംഗത്തെത്തി.
പാർട്ടിയെ പരസ്യമായി വെല്ലുവിളിക്കുന്ന ശക്തികൾ ഒറ്റപ്പെടുമെന്നും അവർക്ക് മുന്നിൽ പാർട്ടി മുട്ട് മടക്കില്ലെന്നും ജില്ലാ സെക്രട്ടറി എം വി ജയരാജൻ.
പ്രമുഖ സി.പി.എം നേതാവ് മജീദ് അലിയുടെ ശക്തികേന്ദ്രമായിരുന്ന നാസൻ മേഖലയിലാണ് ഈ ഓഫിസ്. 2008 മുതിർന്ന നേതാവ് ബിമൻ ബസുവാണ് ഉദ്ഘാടനം നിർവഹിച്ചത്
ബി.ജെ.പി യെ നേരിടാൻ നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ശക്തരായ മതേതര കക്ഷികൾക്ക് പിന്തുണ നല്‍കാനാണ് തീരുമാനം
പി.ശ്രീരാമകൃഷ്ണനെ നോർക്ക ഉപാധ്യക്ഷനായി നിയമിക്കും. കെ.എസ്.എഫ്.ഇയിലേക്ക് കെ.വരദരാജനെ പരിഗണിക്കും