Light mode
Dark mode
കൊച്ചിയിലെ ചേരാനല്ലൂരിലുള്ള ഇങ്ക്ഫെക്ടഡ് എന്ന ടാറ്റൂ സ്ഥാപനത്തിൽ ടാറ്റൂ ചെയ്യാനെത്തിയ ആറ് യുവതികളാണ് ലൈംഗികപീഡനത്തിന് ഇരയായെന്ന് പരാതി നൽകിയിരിക്കുന്നത്.
രണ്ടംഗസംഘം വീട്ടിൽ നിന്നും വിളിച്ചിറക്കി വീടിന്റെ മുൻവശത്ത് വെച്ച് വയറിൽ കുത്തുകയായിരുനെന്നാണ് സാക്ഷികൾ പറയുന്നത്
കരുമാലൂർ സ്വദേശി ഷാജിയാണ് മരിച്ചത്
തിങ്കളാഴ്ച വൈകിട്ട് അഞ്ചുമണിയോടെയാണ് സംഭവം
ഗോപി രാത്രിയിൽ ഉറങ്ങാതിരിക്കുന്നതും കുട്ടിയുടെ മാനസികാരോഗ്യ നിലയെക്കുറിച്ചുള്ള ആശങ്കയും ശൈലജയെ അലട്ടിയിരുന്നതായി പൊലീസ് അറിയിച്ചു
എതുസമയത്തും എവിടെയും ആരെയും കയറി കൊല്ലാം എന്ന സാഹചര്യമാണ് ഇപ്പോൾ സംസ്ഥാനത്തുള്ളതെന്ന് പ്രതിപക്ഷ നേതാവ്
കൊലപാതകത്തിന് കാരണം മുൻവൈരാഗ്യമാണോയെന്ന് പൊലീസ് അന്വേഷിച്ചു വരികയാണ്
പ്രതി 30 വയസ്സുള്ള സാംസുൾ ഹഖിനെ പിടികൂടിയതായി പൊലീസ് പറയുന്നു
തന്റെ കടയിൽ നിന്ന് ദുർഗന്ധം വമിക്കുകയും തന്റെ തൊഴിലാളികളിൽ ഒരാളെ കാണാനില്ലെന്ന് പരാതിപ്പെടുകയും ചെയ്ത
ഒരു വർഷം നീണ്ട അന്വേഷണത്തിനൊടുവിലാണ് സ്വാമിയെ ആക്രമിച്ചത് പെൺകുട്ടിയാണെന്നാണ് കണ്ടെത്തിയത്
5 അടി 2 ഇഞ്ച് ഉയരമുള്ള, പത്താം ക്ലാസ് വരെ മാത്രം വിദ്യാഭ്യാസമുള്ള ഇയാൾ ഡോക്ടറായി ചമഞ്ഞ് ഇത്രയും സ്ത്രീകളെ കബളിപ്പിച്ചത് എങ്ങനെയെന്ന് പൊലീസിനും കണ്ടെത്താനായില്ല
മദ്യപാനത്തിനിടെയുള്ള വാക്കുതർക്കമാണ് മരണത്തിലേക്ക് നയിച്ചത്
ഫിറോസ് വിദേശത്തേക്ക് കടക്കാൻ ശ്രമിച്ചത് ഇരുവരും തർക്കമുണ്ടാവാൻ കാരണമായി. തുടർന്നനുണ്ടായ തർക്കം കൊലപാതകത്തിൽ കലാശിച്ചെന്നും പൊലീസ് പറഞ്ഞു
കൊലപാതകം നടത്തിയ 17 കാരിക്കും കുടുംബത്തിനുമെതിരെ നരഹത്യക്ക് കേസെടുത്തു
ഗുരുതരമായി പരിക്കേറ്റ ഭരത രാമറിനെ തൊട്ടടുത്തുള്ള ആശുപത്രിയിൽ കൊണ്ടുപോയെങ്കിലും കഴിഞ്ഞദിവസം രാത്രി മരണം സംഭവിച്ചതായി പൊലീസ് പറയുന്നു
വിഴിഞ്ഞം ഉച്ചക്കടയിലാണ് യുവാവിനെ കുത്തിക്കൊന്നത്. പയറ്റുവിള സ്വദേശി സജി കുമാറാണ് കൊല്ലപ്പെട്ടത്. പ്രതിയെ കസ്റ്റഡിയിലെടുത്തതായാണ് സൂചന.
മനപ്പൂർവ്വം നായയെ അപകടപ്പെടുത്താൻ ചെയ്തതാണെന്ന് സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. ജനുവരി 26ന് വൈകീട്ട് 5.15നാണ് സംഭവം.
മതവികാരത്തെ വ്രണപ്പെടുത്തുന്ന പോസ്റ്റ് ഷെയർ ചെയ്തതാണ് കൊലപാതകത്തിൽ കലാശിച്ചത്
വൈകീട്ട് നാൽ മണിക്ക് ശേഷമാണ് മർദനം നടന്നതെന്ന് നാട്ടുകാർ വ്യക്തമാക്കുന്നു
വസുന്ധര മൂർച്ചയുള്ള കത്തിയെടുത്ത് ആവർത്തിച്ച് കുത്തുകയും പിന്നീട് തലവെട്ടുകയും ചെയ്യുകയുമായിരുന്നെന്ന് പൊലീസ് പറഞ്ഞു.