Light mode
Dark mode
മുളവന സ്വദേശി രാധികയാണ് മരിച്ചത്
പൊലീസ് അന്വേഷണം പുരോഗമിക്കുന്നതിനിടെ 16ന് ഒരു ശുചീകരണത്തൊഴിലാളിയാണ് ശിവനന്ദപുരം യമുനാ നഗറിൽ മാലിന്യം തള്ളുന്ന സ്ഥലത്ത് പെൺകുട്ടിയുടെ മൃതദേഹം അടക്കം ചെയ്ത ചാക്കുകെട്ട് കണ്ടത്.
വ്യാഴാഴ്ച വൈകീട്ട് ഡൽഹി ഷാലിമാർ ബാഗ് മേഖലയിലാണ് ഞെട്ടിക്കുന്ന സംഭവം
ഭാഗ്യനമ്പർ പ്രവചിക്കാൻ 51,000 രൂപയും മൊബൈൽ ഫോണുമാണ് ജിഷാന്‍ ആള്‍ദൈവത്തിന് നല്‍കിയത്
സംഭവുമായി ബന്ധപ്പെട്ട് അയൽവാസിയടക്കം നാല് പേർ അറസ്റ്റിൽ
രണ്ട് ദിവസം മുമ്പാണ് കാഞ്ഞിരപ്പള്ളി സ്വദേശികളായ സുരേഷ് - നിഷാ ദമ്പതികളുടെ ആറാമത്തെ കുട്ടിയെ ബക്കറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഗുരുതരമായ പരിക്കേറ്റ കോങ്ങാട് സ്വദേശി സുനിതയെ തൃശ്ശൂർ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.
ഒന്നര ലക്ഷം രൂപ പിഴയും വിധിച്ചു. പിഴ സംഖ്യ ഇരക്ക് നൽകാനാണ് കോടതി ഉത്തരവ്.
പോത്തൻകോട് വാവറ അമ്പലത്ത് കഞ്ചാവ് മാഫിയ വിദ്യാർഥിയെ തട്ടിക്കൊണ്ടുപോയി മർദിച്ചു. മുഹമ്മദ് ഷബിൻ എന്ന വിദ്യാർഥിയെ നിർബന്ധിച്ച് കഞ്ചാവ് വലിപ്പിച്ച് ക്രൂരമായി മർദിച്ചെന്നാണ് പരാതി.
ഒന്നാം വർഷ വിദ്യാർഥിയായ നിഹാദിനാണ് ക്രൂരമായ മർദനമേറ്റത്. ബൈക്ക് പാർക്ക് ചെയ്തതുമായി ബന്ധപ്പെട്ട തർക്കമാണ് മർദനത്തിന് കാരണമായതെന്ന് നിഹാദ് പറഞ്ഞു.
കൊല്ലപ്പെട്ടയാൾ ഒരു വിദ്യാഭ്യാസ സ്ഥാപനത്തിൽ സെക്യൂരിറ്റി മാനേജരായി ജോലി ചെയ്യുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു
ഗുണ്ടാ സംഘങ്ങൾ തമ്മിലുള്ള കുടിപ്പകയാണ് മർദനത്തിന് കാരണം. ആന്റണി ജോൺ എന്ന യുവാവിനെയാണ് തട്ടിക്കൊണ്ടുപോയി കെട്ടിയിട്ട് മർദിച്ചത്.
ഐപിസി 341,324,308 വകുപ്പുകൾ ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്
പ്രതികൾ സഞ്ചരിച്ച കാർ പൊലീസ് കസ്റ്റഡിയിലെടുത്തു
കുൽഗാമിലെ പോംബെ, ഗോപാൽപോറ എന്നി ഗ്രാമങ്ങളിലാണ് ഭീകരരുമായി സുരക്ഷാ സേന ഏറ്റുമുട്ടിയത്.
കോഴിക്കോട് നന്മണ്ട സഹകരണ ബാങ്കിലാണ് സംഭവം
കേസില്‍ വെട്ടേറ്റ സുരേഷിന്റെ സഹോദരന്റെ മകൻ മനു സതീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു
തലശ്ശേരി കുടുംബ കോടതിയിലെ റിക്കാർഡ്സ് അറ്റൻഡർ പാട്യം പത്തായകുന്നിലെ കെ പി ഷിജുവിനെതിരെയാണ് നടപടി
കുട്ടി മരിച്ചതായി അഭിനയിക്കുകയാണെന്നായിരുന്നു സംഭവത്തിനു പിന്നാലെ അധ്യാപകന് രക്ഷിതാവിനെ വിളിച്ചറിയിച്ചത്.
ബോധം തെളിഞ്ഞപ്പോൾ അസ്വസ്ഥതകളുണ്ടായിരുന്നെങ്കിലും ഭയം കാരണം വിവരം വീട്ടിൽ പറഞ്ഞിരുന്നില്ലന്ന് പെൺകുട്ടി പോലീസിന് മൊഴി നൽകിയിട്ടുണ്ട്