Light mode
Dark mode
റൊണാൾഡോയുമായുള്ള കരാർ റദ്ദാക്കിയ കാര്യം മാഞ്ചസ്റ്റർ യുണൈറ്റഡ് നേരത്തേ അറിയിച്ചിരുന്നു
മത്സരം കഴിഞ്ഞ് ദിവസങ്ങൾക്ക് ശേഷമാണ് ഇക്കാര്യം പുറത്തുവന്നത്. ആരാധകൻ താരത്തിന് നേരെ വെള്ളം ഒഴിക്കാൻ ശ്രമിക്കുന്നത് ചിത്രത്തിൽ വ്യക്തമാണ്
പോർച്ചുഗലിനായി ലോകകപ്പ് നേടുകയെന്നത് തന്റെ കരിയറിലെ അഭിലാഷവും സ്വപ്നവുമായിരുന്നുവെന്നും എന്നാൽ ആ സ്വപ്നം ദുഃഖകരമായി ഇന്നലെ അവസാനിച്ചുവെന്നും റൊണാൾഡോ
"ജീവിതം പാഠങ്ങൾ സമ്മാനിക്കുന്നു. ഇന്ന് നമ്മൾ തോറ്റു, പാഠം പഠിച്ചു"
പോർച്ചുഗലിന്റെ എക്കാലത്തെയും മികച്ച താരങ്ങളിൽ ഒരാളാണ് ലൂയി ഫിഗോ.
വിതുമ്പിക്കരയുന്ന ക്രിസ്റ്റ്യാനോയെ ആശ്വസിപ്പിക്കാൻ അയാളുടെ മഹത്വമറിയുന്ന മൊറോക്കൻ താരങ്ങളെത്തി. എന്നാൽ, കോച്ച് സാന്റോസല്ലാതെ സ്വന്തം ടീമിൽനിന്ന് ഒരാളെയും അവിടെ കണ്ടില്ല
ടീം തന്ത്രത്തിന്റെ ഭാഗമായിട്ടാണ് റൊണാൾഡോയെ ഉൾപ്പെടുത്താത്തതെന്നായിരുന്നു പരിശീലകന്റെ വിശദീകരണം
റൊണോൾഡോക്ക് പകരമെത്തിയ ഗോൺസാലോ റാമോസിന്റെ ഹാട്രിക് മികവിൽ ഒന്നിനെതിരെ ആറു ഗോളിനാണ് പോർച്ചുഗൽ സ്വിറ്റ്സർലൻഡിനെ വീഴ്ത്തിയത്.
പെലേക്ക് ശേഷം നോക്കൗട്ട് ഘട്ടത്തിൽ ഹാട്രിക് നേടിയ ഏറ്റവും പ്രായം കുറഞ്ഞ താരമായിരിക്കുകയാണ് റാമോസെന്ന 21കാരൻ
മത്സരത്തിന്റെ 32ാം മിനുട്ടിലാണ് പെപ്പെയുടെ ഗോള്‍ പിറന്നത്
2008 ന് ശേഷം ഇതാദ്യമായാണ് ക്രിസ്റ്റ്യാനോ ഇല്ലാതെ പോര്‍ച്ചുഗല്‍ ആദ്യ ഇലവനെ പ്രഖ്യാപിക്കുന്നത്.
ദക്ഷിണ കൊറിയയുമായുള്ള മത്സരത്തിന്റെ 65ാം മിനുട്ടിൽ കോച്ച് ഫെർണാണ്ടോ സാന്റോസ് റൊണാൾഡോക്ക് പകരം ആൻഡ്രേ സിൽവയെ ഇറക്കിയിരുന്നു
ഗ്രൂപ്പ് എച്ചിലെ അവസാന മത്സരത്തിൽ പോർച്ചുഗലിനെതിരെ ദക്ഷിണ കൊറിയ നേടിയ ആദ്യം ഗോളിനെച്ചൊല്ലിയാണ് ട്രോളുകൾ
വിങ് ബാക്ക് നൂനസിന് പേശിവലിവിനെ തുടർന്ന് നാളത്തെ മത്സരം നഷ്ടമാകും
ഏറെ വിവാദങ്ങൾക്കൊടുവിൽ പരസ്പര ധാരണയിലാണ് മാഞ്ചസ്റ്റർ യുണൈറ്റഡും റൊണാൾഡോയും കരാർ റദ്ദാക്കിയത്
സാങ്കേതിക തെളിവുകളുടെ അടിസ്ഥാനത്തിൽ ഗോൾ ബ്രൂണോയുടേതാണെന്ന് വ്യക്തമായിരിക്കുകയാണെന്ന് ഫിഫ അന്തിമ തീരുമാനം പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്
യുറുഗ്വായ്ക്കെതിരെ മറുപടിയില്ലാത്ത രണ്ടു ഗോളിനായിരുന്നു പോർച്ചുഗൽ ജയം
മത്സരത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പെനാൽറ്റിയിൽ സംശയമുന്നയിച്ച് ഇംഗ്ലണ്ട് മുൻ താരം വെയ്ൻ റൂണിയും ഘാന പരിശീലകൻ ഒട്ടോ അഡ്ഡോയും രംഗത്തെിയിരുന്നു
മത്സരത്തിന്റെ 65ാം മിനിറ്റിലാണ് പോർച്ചുഗല്ലിന് അനുകൂലമായി പെനാൽറ്റി ലഭിച്ചത്
സാങ്കേതിക വിദ്യയായ വാറിന്റെ പരിശോധന പോലും നടത്താതെയാണ് റഫറി പെനാൽറ്റി വിധിച്ചതെന്നാണ് വിമർശനം