Light mode
Dark mode
അധോലോക സംഘത്തിന്റെ പ്രവർത്തനങ്ങൾ മുംബൈയില്‍ വെച്ചുപൊറുപ്പിക്കില്ലെന്നും ഷിന്‍ഡെ
അക്രമികളുടെ ദൃശ്യങ്ങൾ സി.സി.ടി.വിയിൽ പതിഞ്ഞിട്ടുണ്ടെങ്കിലും ഹെൽമറ്റ് ധരിച്ചിരുന്നതിനാൽ ആരാണെന്ന് വ്യക്തമായിട്ടില്ല
കർണാടകയിൽ മഴ ഇനിയും വൈകുമെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ്
ഏകനാഥ് ഷിന്‍ഡെ വിഭാഗത്തിലെ എം.എല്‍.എമാരുടെ അയോഗ്യതയിൽ തീരുമാനം എടുക്കാത്തതിലാണ് വിമർശനം.
ഞാൻ പ്രതിപക്ഷത്തെ കഴുകന്മാരെന്ന് വിളിക്കില്ല
സുപ്രിംകോടതി വിധിക്ക് ശേഷം ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനൊപ്പം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഉദ്ധവ് താക്കറെ.
കേന്ദ്ര തെരെഞ്ഞെടുപ്പ് കമ്മീഷൻ നടപടി മരവിപ്പിക്കണമെന്ന ഉദ്ധവ് പക്ഷത്തിന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല
വിഷയത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന് റാവത്ത് കത്ത് നൽകി.
'പാര്‍ട്ടിവിട്ട എംപിമാരും എംഎൽഎമാരും രാജിവച്ച് വീണ്ടും തെരഞ്ഞെടുപ്പിൽ മത്സരിച്ചാൽ എങ്ങനെ വിജയിക്കുമെന്ന് ഞാൻ കാണട്ടെ....''
സവർക്കറെ അപമാനിക്കുമ്പോള്‍ ചിലര്‍ മൃദു നിലപാട് സ്വീകരിക്കുകയാണെന്ന് ഉദ്ധവ് പക്ഷത്തെ ചൂണ്ടിക്കാട്ടി ഷിന്‍ഡെ
ഷിൻഡെയുടെ നേതൃത്വത്തിലുള്ള സർക്കാർ ബി.ജെ.പിയുടെ താൽകാലിക ഏർപ്പാട് മാത്രമാണെന്നും ലേഖനം പറയുന്നു.
നേരത്തെ, സുഷമ അന്ധാരെ എന്ന നേതാവും ഉദ്ധവിനെ വിട്ട് ഭരണപക്ഷത്തേക്ക് ചുവടുമാറിയിരുന്നു.
പുതിയ പാർട്ടിയും ചിഹ്നവും സംബന്ധിച്ച നിർദേശം തെരഞ്ഞെടുപ്പ് കമ്മീഷന് മുൻപിൽ ഉടൻ നൽകേണ്ടതില്ലെന്ന് ഷിൻഡെ പക്ഷം തീരുമാനിച്ചു
മുംബൈയിലെ ഔദ്യോഗിക വസതിയായ 'വർഷ'യിലും താനെയിലെ സ്വന്തം വീട്ടിലുമാണ് സുരക്ഷ ശക്തമാക്കിയിരിക്കുന്നത്.
പാർട്ടിയിൽ പാർട്ടി വിപ്പ് ലംഘിച്ച 16 എംഎൽഎമാരെ അയോഗ്യരാക്കണമെന്നായിരുന്നു ഉദ്ധവ് പക്ഷത്തിന്റെ ആവശ്യം.
ഗണേശ വിഗ്രഹ നിമജ്ജനത്തിനിടെ മുംബൈയിലെ ദാദറിൽ ശനിയാഴ്ച രാത്രി ഇരുവിഭാഗങ്ങളിലെയും പ്രവർത്തകർ ഏറ്റുമുട്ടിയിരുന്നു. ആദ്യം പ്രഭാദേവിയിലും പിന്നീട് ദാദർ പൊലീസ് സ്റ്റേഷന് പുറത്തുമാണ് ഏറ്റുമുട്ടലുണ്ടായത്.
കൂറുമാറ്റം, അയോഗ്യരാക്കൽ, ലയനം തുടങ്ങിയ ഭരണഘടനാ പ്രശ്നങ്ങൾ സംബന്ധിച്ച് ഉദ്ധവ് പക്ഷവും ഏക്നാഥ് ഷിൻഡെ പക്ഷവും സമർപ്പിച്ച ഹരജികൾ പുതിയ ബെഞ്ചാണ് ഇനി പരിഗണിക്കുക.
ജൂൺ 30 ന് ഏക്നാഥ് ഷിൻഡെ മുഖ്യമന്ത്രിയായും ദേവേന്ദ്ര ഫഡ്നാവിസ് ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തിരുന്നുവെങ്കിലും മന്ത്രിസഭാ വകുപ്പ് വിഭജനം നടന്നിരുന്നില്ല
'ഞാൻ ഇന്റർവ്യൂ കൊടുക്കാൻ തുടങ്ങിയാൽ ഭൂകമ്പമുണ്ടാകും'
മുംബൈയിൽ അഭിഭാഷകനായി പ്രാക്ടീസ് ചെയ്യുകയാണ് നിഹാർ. ബിജെപി നേതാവ് ഹർഷ വർധൻ പാട്ടീലിന്റെ മകൾ അങ്കിത പാട്ടീലാണ് നിഹാറിന്റെ ഭാര്യ.