Light mode
Dark mode
പൗരത്വം തെളിയിക്കാനുള്ള നിർദേശമെന്ന് പ്രതിപക്ഷം
മഹാരാഷ്ട്ര വോട്ടർപട്ടികയിൽ ക്രമക്കേട് ആരോപിച്ച് രാഹുൽ ഗാന്ധി രംഗത്തെത്തിയത് തെരഞ്ഞെടുപ്പ് കമ്മീഷനുമായി തർക്കത്തിന് വഴി തെളിച്ചിരുന്നു
ആപ്പിൽ വോട്ടർമാരും രാഷ്ട്രീയപാർട്ടികളുടെ ഏജന്റ്മാരും ഉദ്യോഗസ്ഥരും ഉൾപ്പെടും
വോട്ടർ പട്ടികയിൽ അട്ടിമറി നടക്കുന്നുവെന്ന പ്രതിപക്ഷ ആരോപണം മറികടക്കുന്നതിനാണ് പുതിയ നീക്കം.
പഞ്ചായത്തീരാജ് ആക്ട് 340 പ്രകാരം അംഗത്തെ അയോഗ്യനാക്കണമെന്നാവശ്യപ്പെട്ട് നൽകിയ പരാതിയിലാണ് നടപടി
എഐ നിര്‍മിത ഉള്ളടക്കങ്ങളുടെ ഉപയോഗത്തില്‍ സുതാര്യതയും ഉത്തരവാദിത്വവും ഉറപ്പാക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് പറഞ്ഞു
അതിനിടെ ആം ആദ്മി പാര്‍ട്ടിയുടെ വാഗ്ദാനങ്ങള്‍ മറികടക്കാൻ വമ്പന്‍പ്രഖ്യാപനത്തിനൊരുങ്ങുകയാണ് ബിജെപി
തെരഞ്ഞെടുപ്പിൽ റഷ്യൻ ഇടപെടലുണ്ടായി എന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്.
അന്നത്തെ ഡിജിപി അനിൽകാന്താണ് ചീഫ് ഇലക്ടറൽ ഓഫീസർക്ക് കത്ത് നൽകിയത്
വയനാട്, പാലക്കാട്, ചേലക്കര മണ്ഡലങ്ങളിലെ പെരുമാറ്റച്ചട്ടം ലംഘിച്ച് പഞ്ചായത്ത് സെക്രട്ടറിമാരെ സ്ഥലം മാറ്റിയെന്നാണ് പരാതി.
തെരഞ്ഞെടുപ്പിൽ ഇവിഎമ്മുകളുടെ ദുരുപയോഗം നടക്കുന്നുണ്ടെന്നാണ് തൻ്റെയും അഭിപ്രായമെന്നും സിബൽ
ഉചിതമായ നടപടി ഉണ്ടായില്ലെങ്കിൽ നിയമനടപടിയിലേക്ക് നീങ്ങാൻ കോൺഗ്രസ് തീരുമാനം
ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇ.വി.എം ഉപയോഗിച്ചതിലൂടെ തെരഞ്ഞെടുപ്പ് ചട്ടങ്ങൾ ലംഘിച്ചു എന്നായിരുന്നു ഹരജിക്കാരന്റെ ആരോപണം.
മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പ് തീയതിയും പ്രഖ്യാപിച്ചിട്ടില്ല
മാർച്ച് 16 നാണ് പെരുമാറ്റചട്ടം നിലവിൽ വന്നത്
ഉത്തരങ്ങളിൽ നിന്ന് ഒളിച്ചോടുന്ന നിലപാടാണ് മോദി സ്വീകരിച്ചതെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് പറഞ്ഞു.
രാജസ്ഥാനിൽ മുസ്ലിംങ്ങൾതിരെ നടത്തിയ വിദ്വേഷ പരാമർശത്തിലുൾപ്പെടെ പ്രതിപക്ഷം നൽകിയ പരാതികളിൽ നടപടി ഇതുവരെ ഉണ്ടായിട്ടില്ല.
അവസാനഘട്ട വോട്ടെടുപ്പിന് തൊട്ടുമുമ്പാണ് മോദി ധ്യാനത്തിന് പുറപ്പെടുന്നത്.
മാർച്ച് 1 മുതൽ മെയ് 18 വരെയുള്ള കണക്കുകളാണിത്
വർഗീയ പ്രസ്താവനകളുമായി ബന്ധപ്പെട്ട പരാതികളിൽ നടപടി സ്വീകരിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി ഖാർഗെ തെരഞ്ഞെടുപ്പ് കമ്മീഷന് കത്തു നൽകി.