Light mode
Dark mode
ഫിഫ സസ്പെൻഡ് ചെയ്തതിന് പിന്നാലെയാണ് രാജിവെച്ചത്
ലോകകപ്പ് ഫുട്ബോള്‍ യോഗ്യതാ പോരാട്ടങ്ങള്‍ക്കൊരുങ്ങി ഖത്തര്‍ ഫുട്ബോൾ ടീം. ഇന്ന് കെനിയയുമായാണ് ഖത്തര്‍ സൌഹൃദ മത്സരം കളിക്കുക. വൈകിട്ട് 6.15ന് അല്‍ ജനൂബ് സ്റ്റേഡിയത്തിലാണ് മത്സരം.ഈ മാസം 12ന് റഷ്യയുമായും...
ആഗോള ഫുട്ബോള്‍ സംഘടനയുടെ അച്ചടക്ക സമിതിയാണ് ദേശീയ അന്തര്‍ദേശീയ തലത്തില്‍ ഫുട്ബോളുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങളില്‍ നിന്നും റൂബിയാലെസിനെ താത്കാലികമായി സസ്പെന്‍ഡ് ചെയ്തിരിക്കുന്നത്.
ഇംഗ്ലണ്ടിനെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ചാണ് സ്പെയിനിന്റെ കിരീട നേട്ടം
ക്രിസ്റ്റ്യാന ഗിരെല്ലിയാണ് ഇറ്റലിക്കായി ഗോള്‍ നേടിയത്. കളി തീരാനിരിക്കെ 87ാം മിനുറ്റിലായിരുന്നു ഗിരെല്ലിയുടെ ഹെഡര്‍ ഗോള്‍.
ഫിഫ ലോകകപ്പിൽ ഇതാദ്യമായാണ് ഹിജാബ് ധരിച്ച് ഒരു താരം കളത്തിലിറങ്ങുന്നത്
ക്ലബുകളുമായി ഉണ്ടാക്കിയ കരാര്‍ പ്രകാരം ലോകകപ്പിന് താരങ്ങളെ വിട്ടുനല്‍കാന്‍ ഒരു കളിക്കാരന് പ്രതിദിനം 10,950 യു.എസ് ഡോളറാണ് നല്‍കേണ്ടത്
നൈജീരിയൻ താരം അഹ്മദ് മൂസയുടെ ട്രാൻസ്ഫറുമായി ബന്ധപ്പെട്ടാണ് അൽനസ്റിനെ ആഗോള ഫുട്ബോൾ അതോറിറ്റി വിലക്കിയിരിക്കുന്നത്
ലോകകപ്പിൽ അർജന്റീനയുടെ വിജയാഘോഷത്തിൽ സാൾട്ട്ബേ പങ്കെടുത്തത് വിവാദമായിരുന്നു
ക്രൊയേഷ്യക്കാരനായ ഇഗോർ സ്റ്റിമാച്ചെന്ന കോച്ചിന്റെ കീഴിൽ ടീം ഇന്ത്യ കഴിഞ്ഞ നാലുവർഷങ്ങളായി തോൽവി അറിയാതെയുളള മുന്നേറ്റമാണ്.
കളിക്കളത്തിൽ വംശീയതയെ ഒരിക്കലും വച്ചു പൊറുപ്പിക്കില്ലെന്ന് ഫിഫ പ്രസിഡന്റ്
യു.എസ്, മെക്സിക്കോ, കാനഡ എന്നീ രാജ്യങ്ങൾ സംയുക്തമായാണ് ടൂർണമെന്റിന് ആതിഥ്യംവഹിക്കുന്നത്
ഏഷ്യൻ കപ്പ് ഫുട്ബോളിന്റെ ലോഗോ ഖത്തറിൽ പുറത്തിറക്കി. കതാറ ഒപേറ ഹൗസിൽ നടന്ന നറുക്കെടുപ്പ് വേദിയിലാണ് ലോഗോ അവതരിപ്പിച്ചത്.ഏഷ്യൻ കപ്പ് ട്രോഫിയും, അറബികളുടെ പ്രിയപ്പെട്ട ഫാൽകൺ പക്ഷിയുടെ തൂവലും, വിടർന്നു...
ഇന്ത്യയടക്കം 24 രാജ്യങ്ങളാണ് ഏഷ്യാകപ്പിന് യോഗ്യത നേടിയിട്ടുള്ളത്
ബാലി ഗവർണർ ഇസ്രായേൽ ടീമിന് ആതിഥേയത്വം വഹിക്കാൻ വിസമ്മതിച്ചതിനെ തുടർന്ന് ഞായറാഴ്ച ടൂർണമെൻറിന്റെ നറുക്കെടുപ്പ് റദ്ദാക്കിയിരുന്നു
അർജന്റീനയും ഫ്രാൻസും തമ്മിൽ നടന്ന നാടകീയമായ ഫൈനലിന്റെ വിവരണമാണ് അവസാന 15 മിനുട്ടുകളിൽ.
തുടർച്ചയായി മൂന്നാം തവണയാണ് അന്താരാഷ്ട്ര ഫുട്ബോൾ അസോസിയേഷൻ അധ്യക്ഷനായി ജിയാനി തെരഞ്ഞെടുക്കപ്പെടുന്നത്
2026 ജൂലൈ 19നാണ് കാൽപന്തിന്റെ അടുത്ത ലോകരാജാക്കന്മാരെ തീരുമാനിക്കപ്പെടുക
"ലോകകപ്പ് നേടുകയെന്നത് എന്റെ കളിജീവിതത്തിലെ ഏറ്റവും മനോഹരമായ കാര്യമാണ്. ഒരുപാടു പേരുടെ സ്വപ്നമാണത്. കുറച്ചുപേർക്കേ അത് നേടാനാകൂ. ദൈവത്തിന് നന്ദി"
2007ന് ശേഷം ആദ്യമായാണ് റൊണാൾഡോ ഫിഫ ഇലവനിൽ ഇടം നേടാതെ പോവുന്നത്