Light mode
Dark mode
ഏരിയ കമ്മിറ്റികളുടെ അടക്കം പാർട്ടിയുടെ വിവിധ കമ്മിറ്റികളുടെ പേരിലുള്ള ബാങ്ക് അക്കൗണ്ടുകളുടെ രേഖകൾ ഹാജരാക്കാൻ വർഗീസിന് ഇ.ഡി നിർദേശം നൽകിയിട്ടുണ്ട്
ഇ.ഡി നടപടി രാഷ്ട്രീയ പ്രേരിതമാണെന്ന് എം.എം വർഗീസ് പറഞ്ഞു
കഴിഞ്ഞ വ്യാഴാഴ്ച ബിജുവിനെ 8 മണിക്കൂറിലധികം ചോദ്യം ചെയ്തിരുന്നു
കരുവന്നൂർ തട്ടിപ്പിനെ കുറിച്ച് അന്വേഷിക്കാൻ സി.പി.എം നിയോഗിച്ച കമ്മീഷനിലെ അംഗമായിരുന്നു പി.കെ. ബിജു
നേരത്തെ നാലു പ്രാവശ്യം എം.എം വർഗീസിനെ ചോദ്യം ചെയ്തിരുന്നു
സി.പി.എം കൗൺസിലർ പി.കെ ഷാജനോട് വെള്ളിയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാനും ആവശ്യപ്പെട്ടിട്ടുണ്ട്.
മുൻ മന്ത്രി എ.സി മൊയ്തീൻ ഉൾപ്പെടെയുള്ള സി.പി.എം നേതാക്കളെയും ചോദ്യംചെയ്യാൻ വിളിപ്പിക്കുമെന്നു സൂചനയുണ്ട്
ക്രൈംബ്രാഞ്ച് അന്വേഷണത്തിന് രേഖകൾ നിർണായകമാണെന്നാണ് സർക്കാർ വാദം.
കരുവന്നൂരിലെ ഇരകളെ തിരിഞ്ഞുനോക്കാത്തവരാണ് തൃശൂർ ജില്ലയിലെ എൽ.ഡി.എഫ് സ്ഥാനാർഥികളെന്നും പ്രതാപൻ ആരോപിച്ചു.
ഇ.ഡി അന്വേഷണം അനിശ്ചിതമായി തുടരാൻ അനുവദിക്കില്ലെന്നും ഹൈക്കോടതി
ഒരു ജില്ലയിലെ പാർട്ടി നേതൃത്വം മറ്റ് ജില്ലകളിലെ കാര്യങ്ങളിൽ ഇടപെടില്ല.
കേസിൽ സിപിഎം കൗൺസിലർ പിആർ അരവിന്ദാക്ഷൻ്റയും സി കെ ജിൽസിന്റെയും ജാമ്യാപേക്ഷകൾ പരിഗണിക്കുന്നതും മാറ്റി.
എ സി മൊയ്തീന്റെ ബിനാമിയായി പി സതീഷ് കുമാർ പ്രവർത്തിച്ചെന്ന് മുഖ്യ സാക്ഷി ജിജോറാണ് മൊഴി നൽകിയത്
കേസന്വേഷണം നിർണായക ഘട്ടത്തിലാണെന്നും ഇത് പൂർത്തിയാക്കാൻ ഇ.ഡി യുടെ കൈവശമുള്ള രേഖകൾ കസ്റ്റഡിയിൽ എടുക്കാൻ അനുവദിക്കണമെന്നുമാണ് ക്രൈംബ്രാഞ്ച് ആവശ്യം
ഹാർഡ് കോപ്പി നൽകിയാൽ 12 ലക്ഷം രൂപ ചെലവാകുമെന്നും ഇഡി
അപകട നില തരണം ചെയ്തതായി പൊലീസ്