Light mode
Dark mode
തീരത്തടിഞ്ഞ 50 കണ്ടെയ്നറുകള് രണ്ട് ദിവസത്തിനകം പൂർണമായും നീക്കും
കുട്ടികളുടെ നൃത്ത പരിപാടി നടക്കുന്നതിനിടെയാണ് സീലിങ് തകർന്നുവീണത്.
തീരത്തോട് ചേർന്ന സുരക്ഷിത കേന്ദ്രത്തിലേക്ക് കണ്ടെയ്നറുകൾ മാറ്റാനാണ് ആലോചന
നേവിയുടെയും കോസ്റ്റ് ഗാർഡിൻ്റെയും കപ്പലുകളിലാണ് ജീവനക്കാരെ കൊണ്ടുവന്നത്
കപ്പലിലുണ്ടായിരുന്ന 24 ജീവനക്കാരെയും രക്ഷപ്പെടുത്തി. 21 പേരെ ഇന്നലെ തന്നെ രക്ഷപ്പെടുത്തിയിരുന്നു
നേവിയുടെയും കോസ്റ്റ് ഗാർഡിന്റെയും മൂന്ന് കപ്പലുകളും ഒരു വിമാനവുമാണ് രക്ഷാപ്രവർത്തനായി രംഗത്തുള്ളത്.
24 ജീവനക്കാരിൽ 21 പേരെയും രക്ഷപ്പെടുത്തിയിരുന്നു. മൂന്നു പേർ അപകടത്തിൽപ്പെട്ട കപ്പലിൽ തുടരുകയാണ്.
തൃശൂർ-കൊച്ചി-ആലപ്പുഴ തീരത്താണ് നേരത്തെ ജാഗ്രതാ നിർദേശം നൽകിയിരുന്നത്.
റഷ്യൻ സ്വദേശിയാണ് കപ്പിത്താൻ. യുക്രൈനിൽ നിന്നുള്ള രണ്ട് പേരും ജോർജിയയിൽ നിന്നുള്ള ഒരാളും സംഘത്തിലുണ്ട്.
അപകടകരമായ കാർഗോകൾ തീരത്ത് എത്താൻ സാധ്യതയെന്ന് ദുരന്തനിവാരണ വകുപ്പ്.
24 ജീവനക്കാരാണ് കപ്പലിലുണ്ടായിരുന്നത്. വിഴിഞ്ഞം തുറമുഖത്ത് നിന്ന് പുറപ്പെട്ട എംഎസ്സി എൽസ3 ആണ് അപകടത്തിൽപ്പെട്ടത്.
24 ജീവനക്കാരാണ് കപ്പലിൽ ഉണ്ടായിരുന്നത്.
കുമ്പളം നോർത്ത് പള്ളിയിലെ ഉസ്താദായ അബ്ദുൽ ഖഫൂർ ആണ് മരിച്ചത്
ക്രിക്കറ്റ് ബാറ്റും ഹെൽമറ്റും ഉപയോഗിച്ചായിരുന്നു അക്രമം
ഐഎക്സ് 411 നമ്പർ വിമാനമാണ് സാങ്കേതികത്തകരാർ മൂലം മുംബൈയിലിറക്കിയത്
കൊലപാതകത്തിന് ശേഷം സന്ധ്യ രാത്രി ഭക്ഷണം കഴിച്ച് കിടന്നുറങ്ങിയെന്ന് പൊലീസ്
മറ്റകുഴി സ്വദേശിയായ കല്യാണി എന്ന കുട്ടിയെയാണ് കാണാതായത്.
അമ്മയുടെ ആൺ സുഹൃത്ത് ധനേഷ് രണ്ടു വർഷത്തോളം കുട്ടികളെ പീഡിപ്പിച്ചെന്നാണ് കണ്ടെത്തൽ
അപകടത്തിൽ മരിച്ച അങ്കമാലി സ്വദേശി ഐവിൻ ജിജോയുടെ സംസ്കാരം ഇന്ന് നടക്കും
ഏതെങ്കിലും സംഘടനകളും ആയി ബന്ധമുള്ളതായി ഇതുവരെയും തെളിവില്ല