Light mode
Dark mode
നവകേരള സദസിന് പണം നൽകേണ്ടതില്ലെന്ന് യു.ഡി.എഫ് ഭരണസമിതികൾക്ക് നിർദേശം നൽകിയിരുന്നു.
തൃക്കാക്കര മണ്ഡലം പ്രസിഡൻ്റ് അനിൽകുമാറിനാണ് കാരണം കാണിക്കൽ നോട്ടീസ് ലഭിച്ചത്
നവകേരള സദസിനായി വാങ്ങിയ ബസ് അസറ്റാണെന്നും യാത്രയ്ക്ക് ശേഷം പല ആവശ്യങ്ങൾക്കും ഈ വാഹനം ഉപയോഗിക്കാൻ കഴിയുമെന്നും ഇ പി ജയരാജൻ
ഹൈക്കോടതി നിർദേശപ്രകാരം കനത്ത സുരക്ഷയിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.
തദ്ദേശ സ്വയം ഭരണ വകുപ്പിന്റെ ഉത്തരവ് പ്രകാരം ഗ്രാമപഞ്ചായത്തുകൾ 50,000 രൂപയും മുനിസിപ്പാലിറ്റികളും ബ്ലോക്ക് പഞ്ചായത്തുകളും ഒരു ലക്ഷം രൂപ വരെയും നവകേരള സദസ്സിന് നൽകണം
ബി.ജെ.പിയോടും കേന്ദസർക്കാറിനോടും ശക്തമായി, നേരിട്ട് ഏറ്റ് മുട്ടുന്നത് എല്‍.ഡി.എഫ് ആണെന്ന സന്ദേശം ജനങ്ങള്‍ക്ക് നല്‍കുകയാണ് ലക്ഷ്യം
ചോദ്യം ചെയ്യൽ മാത്രമാണ് നടന്നതെന്നും ഇ.ഡി ആവശ്യപ്പെട്ടാൽ ഇനിയും ചോദ്യം ചെയ്യലിന് ഹാജരാകുമെന്നും ഭാസുരാംഗൻ പറഞ്ഞു
സബ്സീഡി സാധനങ്ങൾക്ക് എത്ര ശതമാനം വരെ വില കൂട്ടണമെന്ന് തീരുമാനിച്ചിട്ടില്ലെന്നും ഭക്ഷ്യ മന്ത്രി പറഞ്ഞു
സി.പി.എമ്മിനൊപ്പം നിൽക്കാമെന്ന് പറഞ്ഞ് കോൺഗ്രസ് വരട്ടെയെന്നുമാണ് ഇ.പി ജയരാജൻ പറഞ്ഞത്
കേരളീയത്തിന് വേണ്ടി ജിഎസ്ടി ഇന്റലിജൻസ് വിഭാഗത്തെ ദുരുപയോഗം ചെയ്തുവെന്ന് വി ഡി സതീശൻ ആരോപിച്ചിരുന്നു
'ജി.എസ്.ടി അഡി. കമ്മീഷണറെ മുഖ്യമന്ത്രി ആദരിച്ചത് ഏറ്റവും കൂടുതൽ സ്പോൺസർമാരെ കണ്ടെത്തിയതിന്'
ദേശീയ നേതൃത്വം ബി.ജെ.പി സഖ്യത്തിനൊപ്പം ചേർന്നതിനെ തുടർന്ന് ജെ.ഡി.എസിൽ പ്രതിസന്ധി രൂപപ്പെട്ടിരുന്നു.
ജിഫ്രി മുത്തുക്കോയ തങ്ങൾ പരിപാടിയുടെ ദിവസം സ്ഥലത്തില്ലെന്നും അവരുമായി ആലോചിച്ചാണ് ആളുകളെ പങ്കെടുപ്പിക്കുന്നതെന്നും പി. മോഹനൻ
നവകേരള സദസിന് മുൻപ് പുനഃസംഘടന വേണമെന്നാണ് ആവശ്യം.
മൂന്ന് മാസത്തെ പെൻഷൻ കുടിശ്ശികയായി
കർണാടക ഘടകം എൻ.ഡി.എയുടെ ഒപ്പം പോകാൻ തീരുമാനിച്ചിട്ടും കേരള ഘടകത്തെ എൽ.ഡി.എഫിൽ നിലനിർത്തിയതിൽ പിണറായിയോട് നന്ദിയുണ്ടെന്നും കുമാരസ്വാമി പറഞ്ഞു
ഇടതുപക്ഷം നിലപാടിൽ ഉറച്ചുനിന്നതിനാലാണ് പദ്ധതി യാഥാർഥ്യമായതെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു.
20 വർഷം യു.ഡി.എഫാണ് ബാങ്ക് ഭരിച്ചത്
പദ്ധതിയുടെ ക്രെഡിറ്റെടുക്കാൻ വരുന്നവർ പദ്ധതി നിർത്തിവെക്കാൻ വേണ്ടി പലതവണ ശ്രമിച്ചിട്ടുണ്ടെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന് ആരോപിച്ചു.
യു.ഡി.എഫ് ഭരണസമിതി മാലിന്യസംസ്കരണം കൃത്യമായി നടത്തുന്നില്ലെന്ന് ആരോപിച്ച് എൽ.ഡി.എഫ് പ്രവർത്തകർ സമരം നടത്തിയിരുന്നു